താൾ:GaXXXIV1.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ മത്തായി ൧൪. അ.

<lg n="൧൪">ന്റെ പിന്നാലെ ചെല്ലുകയും ചെയ്തു✱ പിന്നെ യെശു പുറപ്പെ
ട്ട വളര പുരുഷാരത്തെ കണ്ട അവരുടെ മെൽ മനസ്സലിഞ്ഞു അ
വരിലുള്ള രൊഗികളെ സൌഖ്യമാക്കുകയും ചെയ്തു✱</lg>

<lg n="൧൫">പിന്നെ സന്ധ്യയായപ്പൊൾ അവന്റെ ശിഷ്യന്മാർ അവന്റെ
അടുക്കൽ വന്ന ഇത വനമായുള്ളൊരു സ്ഥലമാകുന്നു നെരവുംപൊ
യി പുരുഷാരത്തെ അവർ ഗ്രാമങ്ങളിലെക്ക ചെന്ന തങ്ങൾക്ക ഭ
ക്ഷണ സാധനങ്ങളെ കൊള്ളുവാനായിട്ട പറഞ്ഞയക്കെണമെന്ന</lg><lg n="൧൬"> പറഞ്ഞു✱ എന്നാറെ യെശു അവരൊട പറഞ്ഞു അവൎക്കു പൊ
കുവാൻ ആവശ്യമില്ല നിങ്ങൾ അവൎക്ക ഭക്ഷിപ്പാൻ കൊടുപ്പിൻ✱</lg><lg n="൧൭"> പിന്നെ അവർ അവനൊട ഞങ്ങൾക്ക ഇവിടെ അഞ്ച അപ്പങ്ങളും</lg><lg n="൧൮"> രണ്ടു മത്സ്യങ്ങളും അല്ലാതെ ഒന്നുമില്ല എന്ന പറഞ്ഞു✱ എന്നാറെ
അവയെ ഇവിടെ എനിക്ക കൊണ്ടുവരുവിൻ എന്ന അവൻ പറ</lg><lg n="൧൯">ഞ്ഞു✱ പിന്നെ അവൻ പുരുഷാരത്തെ പുല്ലിന്മെൽ ഇരിപ്പാൻ
കല്പിച്ചു ആയഞ്ച അപ്പങ്ങളെയും രണ്ടു മത്സ്യങ്ങളെയും എടുത്ത ആ
കാശത്തിലെക്ക മെല്പട്ട നൊക്കി അനുഗ്രഹിക്കയും മുറിച്ച അപ്പങ്ങ
ളെ ശിഷ്യന്മാൎക്കും ശിഷ്യന്മാർ ജനങ്ങൾക്കും കൊടുക്കയും ചെയ്തു✱</lg><lg n="൨൦"> അവരെല്ലാവരും ഭക്ഷിച്ച തൃപ്തന്മാരാകയും ചെയ്തു പിന്നെ അവർ</lg><lg n="൨൧"> ശെഷിച്ച കഷണങ്ങളിൽ പന്ത്രണ്ട കൊട്ട നിറച്ചെടുത്തു✱ എന്നാൽ
ഭക്ഷിച്ചവർ സ്ത്രീകളും പൈതങ്ങളും കൂടാതെ കണ്ട എകദെശം അ
യ്യായിരം പുരുഷന്മാരായിരുന്നു✱</lg>

<lg n="൨൨">പിന്നെ ഉടനെ യെശു തന്റെ ശിഷ്യന്മാരെ പടവിൽ കയറു
വാനും താൻ പുരുഷാരങ്ങളെ പറഞ്ഞയക്കുവൊളത്തിന്ന തനി</lg><lg n="൨൩">ക്ക മുമ്പെ അക്കരക്ക പൊകുവാനും നിൎബന്ധപ്പെടുത്തി✱ പിന്നെ
അവൻ പുരുഷാരങ്ങളെ പറഞ്ഞയച്ചതിന്റെ ശെഷം പ്രാൎത്ഥി
പ്പാനായിട്ട ഒരു പൎവതത്തിലെക്ക വെറിട്ട കരെറി പൊയി പി
ന്നെ സന്ധ്യയായപ്പൊൾ അവിടെ അവൻ മാത്രമുണ്ടായിരുന്നുള്ളു✱</lg><lg n="൨൪"> എന്നാൽ പടവ അപ്പൊൾ സമുദ്രത്തിന്റെ നടുവിൽ തിരകളാൽ
അദ്ധ്വാനപ്പെട്ടതായിരുന്നു എന്തെന്നാൽ കാറ്റ പ്രതികൂലമായി</lg><lg n="൨൫">രുന്നു✱ വിശെഷിച്ച അന്ന രാത്രിയുടെ നാലാം യാമത്തിങ്കൽ യെ
ശു സമുദ്രത്തിന്മെൽ കൂടി നടന്നുകൊണ്ട അവരുടെ അടുക്കൽ ചെ</lg><lg n="൨൬">ന്നു✱ എന്നാൽ അവൻ സമുദ്രത്തിന്മെൽ കൂടി നടക്കുന്നതിനെ അ
വന്റെ ശിഷ്യന്മാർ കണ്ടാറെ മായക്കാഴ്ചയാകുന്നു എന്ന പറഞ്ഞ</lg><lg n="൨൭"> വ്യാകുലപ്പെട്ടിരുന്നു ഭയം കൊണ്ട നിലവിളിക്കയും ചെയ്തു✱ അ
പ്പൊൾ യെശു ഉടനെ അവരൊട സംസാരിച്ച നിങ്ങൾ ധൈൎയ്യപ്പെ
ടുവിൻ ഞാൻ തന്നെ ആകുന്നു നിങ്ങൾ ഭയപ്പെടരുത എന്ന പറ</lg><lg n="൨൮">ഞ്ഞു✱ പിന്നെ പത്രൊസ അവനൊട ഉത്തരമായിട്ട കൎത്താവെ
നീ തന്നെ ആകുന്നു എങ്കിൽ വെള്ളത്തിന്മെൽ കൂടി നിന്റെ അ
ടുക്കൽ വരുവാൻ എന്നൊട കല്പിക്കെണമെന്ന പറഞ്ഞു✱ എ</lg><lg n="൨൯">ന്നാൽ വരിക എന്ന അവൻ പറഞ്ഞു അപ്പൊൾ പത്രൊസ പട</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/46&oldid=176950" എന്ന താളിൽനിന്ന് ശേഖരിച്ചത്