താൾ:GaXXXIV1.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൧൨. അ. ൧൨൧

<lg n="">നിയും കുറഞ്ഞൊരു കാലം പ്രകാശം നിങ്ങളൊടു കൂടി ഉണ്ട അന്ധ
കാരം നിങ്ങളുടെ മെൽ വരാതെ ഇരിക്കെണ്ടുന്നതിന്ന പ്രകാശം നി
ങ്ങൾക്ക ഇരിക്കുന്നെടത്തൊളം നടന്നുകൊൾവിൻ അന്ധകാരത്തിൽ
നടക്കുന്നവൻ താൻ എവിടെക്ക പൊകുന്നു എന്ന അറിയുന്നില്ല</lg><lg n="൩൬">ല്ലൊ✱ നിങ്ങൾ പ്രകാശത്തിന്റെ പുത്രന്മാരാകെണ്ടുന്നതിന്ന പ്രകാ
ശം നിങ്ങൾക്ക ഇരിക്കുന്നെടത്തോളം പ്രകാശത്തിങ്കൽ വിശ്വസി
പ്പിൻ യെശു ൟ കാൎയ്യങ്ങളെ പറഞ്ഞു പുറപ്പെട്ടിട്ട അവരിൽനിന്ന
ഒളിക്കയും ചെയ്തു✱</lg>

<lg n="൩൭">എന്നാൽ അവൻ ഇപ്രകാരമുള്ള വളര ലക്ഷ്യങ്ങളെ അവരുടെ</lg><lg n="൩൮"> മുമ്പാക ചെയ്തിട്ടും അവർ അവങ്കൽ വിശ്വസിച്ചില്ല✱ കൎത്താവെ
ഞങ്ങളുടെ വൎത്തമാനത്തെ വിശ്വസിച്ചവൻ ആര എന്നും കൎത്താവി
ന്റെ ഭുജം ആൎക്ക പ്രകാശിക്കപ്പെട്ടു എന്നും പറഞ്ഞ എശായ</lg><lg n="൩൯"> ദിൎഘദൎശിയുടെ വചനം നിവൃത്തിക്കെണ്ടുതിന്ന തന്നെ✱ ആയ
തുകൊണ്ട അവൎക്ക വിശ്വസിപ്പാൻ കഴിഞ്ഞില്ല അതെന്തുകൊണ്ടെ</lg><lg n="൪൦">ന്നാൽ എശായ പിന്നെയും പറഞ്ഞു✱ അവർ കണ്ണുകൾകൊണ്ട
കാണുകയും ഹൃദയം കൊണ്ട തിരിച്ചറിയുകയും മനസ്സു തിരിയപ്പെടുക
യും ഞാൻ അവരെ സൌഖ്യമാക്കുകയും ചെയ്യാതെയിരിപ്പാനായി
ട്ട അവൻ അവരുടെ കണ്ണുകളെ അന്ധതപ്പെടുത്തുകയും അവരു</lg><lg n="൪൧">ടെ ഹൃദയത്തെ കഠിനമാക്കുകയും ചെയ്തിരിക്കുന്നു✱ ൟ കാൎയ്യങ്ങ
ളെ എശായ അവന്റെ മഹത്വത്തെ കാണുകയും അവനെ കുറിച്ച</lg><lg n="൪൨"> സംസാരിക്കയും ചെയ്തപ്പൊൾ പറഞ്ഞു✱ എങ്കിലും പ്രമാണികളിൽ
വെച്ച പലരും അവങ്കൽ വിശ്വസിച്ചു എന്നാറെ അവർ തങ്ങൾ
സഭയിൽനിന്ന പുറത്താക്കപ്പെടാതെ ഇരിപ്പാനായിട്ട പറിശന്മാർ</lg><lg n="൪൩"> നിമിത്തം അവനെ അനുസരിച്ചു പറഞ്ഞില്ല✱ എന്തുകൊണ്ടെന്നാൽ
അവർ ദൈവത്തിന്റെ സ്തുതിയെക്കാൾ മനുഷ്യരുടെ സ്തുതിയെ
എറ്റവും അധികമായിട്ട സ്നെഹിച്ചു✱</lg>

<lg n="൪൪">പിന്നെ യെശു ഉറെക്ക വിളിച്ചുപറഞ്ഞു എങ്കൽ വിശ്വസിക്കുന്ന</lg><lg n="൪൫">വൻ എങ്കൽ അല്ല എന്നെ അയച്ചവങ്കൽ അത്രെ വിശ്വസിക്കുന്നത✱</lg><lg n="൪൬"> എന്നെ കാണുന്നവനും എന്നെ അയച്ചവനെ കാണുന്നു✱ എങ്കൽ
വിശ്വസിക്കുന്നവനൊരുത്തനും അന്ധകാരത്തിൽ പാൎക്കാതെ ഇരി
പ്പാനായിട്ട ഞാൻ ലൊകത്തിലെക്ക ഒരു പ്രകാശമായിട്ട വന്നിരി</lg><lg n="൪൭">ക്കുന്നു✱ എന്നാൽ ഒരുത്തൻ എന്റെ വചനങ്ങളെ കെൾക്കയും വി
ശ്വസിക്കാതെ ഇരിക്കയും ചെയ്താൽ ഞാൻ അവനെ വിധിക്കുന്നില്ല
എന്തുകൊണ്ടെന്നാൽ ഞാൻ ലൊകത്തെ വിധിപ്പാനായിട്ടല്ല ലൊ</lg><lg n="൪൮">കത്തെ രക്ഷിപ്പാനായിട്ട അത്രെ വന്നത✱ എന്നെ നിരസിക്കയും
എന്റെ വചനങ്ങളെ പരിഗ്രഹിക്കാതെ ഇരിക്കയും ചെയ്യുന്നവന്ന
തന്നെ വിധിക്കുന്നവൻ ഒരുത്തനുണ്ട ഞാൻ പറഞ്ഞിട്ടുള്ള വച</lg><lg n="൪൯">നം തന്നെ ഒടുക്കത്തെ ദിവസത്തിങ്കൽ അവനെ വിധിക്കും✱ അ
തെന്തുകൊണ്ടെന്നാൽ ഞാൻ ഞാനായിട്ട പറഞ്ഞിട്ടില്ല എന്നെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/273&oldid=177177" എന്ന താളിൽനിന്ന് ശേഖരിച്ചത്