താൾ:GaXXXIV1.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦ യൊഹന്നാൻ ൧൨. അ.

<lg n="">നെയും പ്രയൊജനം വരുത്തുന്നില്ല എന്ന കാണുന്നുവൊ കണ്ടാ
ലും ലൊകം അവന്റെ പിന്നാലെ ചെന്നു പൊയി✱</lg>

<lg n="൨൦">എന്നാൽ ആ പെരുനാളിൽ വന്ദനം ചെയ്വാനായിട്ട വന്നവ</lg><lg n="൨൧">രിൽ ചില ഗ്രെക്കന്മാർ ഉണ്ടായിരുന്നു✱ ആകയാൽ ആയവർ ഗലി
ലയായിലെ ബെസൈദായിൽനിന്നുള്ള ഫിലിപ്പൊസിന്റെ അടു
ക്കൽ വന്നു ഗുരൊ യെശുവിനെ കാണ്മാൻ ഞങ്ങൾക്ക മനസ്സായിരി</lg><lg n="൨൨">ക്കുന്നു എന്ന പറഞ്ഞ അവനൊട അപെക്ഷിച്ചു✱ ഫിലിപ്പൊസ വ
ന്ന അന്ത്രയൊസിനൊടു പറയുന്നു പിന്നെ അന്ത്രയൊസും ഫീലി</lg><lg n="൨൩">പ്പൊസും യെശുവിനൊടും പറഞ്ഞു✱ എന്നാറെ യെശു അവരൊട
ഉത്തരമായിട്ട പറഞ്ഞു മനുഷ്യന്റെ പുത്രൻ മഹത്വപ്പെടെണ്ടുന്ന സ</lg><lg n="൨൪">മയം വന്നു✱ ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങളൊടു പറയു
ന്നു ഒരു കൊതമ്പ മണി നിലത്തിലെക്ക വീണ ചാകുന്നില്ല എങ്കിൽ
അത മാത്രം ഇരിക്കുന്നു അത ചാകുന്നു എങ്കിൽ വളര ഫലത്തെ</lg><lg n="൨൫"> തരുന്നു താനും✱ തന്റെ ജീവനെ സ്നെഹിക്കുന്നവൻ അതിനെ ന
ഷ്ടപ്പെടുത്തും ഇഹലൊകത്തിങ്കൽ തന്റെ ജീവനെ ദ്വെഷിക്കുന്ന
വൻ അതിനെ നിത്യജീവനിലെക്ക കാത്ത രക്ഷിക്കയും ചെയ്യും✱</lg><lg n="൨൬"> ഒരുത്തൻ എനിക്ക ശുശ്രൂഷ ചെയ്യുന്നു എങ്കിൽ അവൻ എന്റെ
പിന്നാലെ വരട്ടെ ഞാൻ എവിടെ ഇരിക്കുന്നുവൊ അവിടെ എ
ന്റെ ശുശ്രൂഷക്കാരനും ഇരിക്കും ഒരുത്തൻ എനിക്ക ശുശ്രൂഷ ചെ</lg><lg n="൨൭">യ്താൽ അവനെ (എന്റെ) പിതാവ ബഹുമാനിക്കും✱ ഇപ്പൊൾ എ
ന്റെ ആത്മാവ വ്യാകുലപ്പെട്ടിരിക്കുന്നു എന്നാൽ ഞാൻ എന്ത പറ
യെണ്ടു പിതാവെ ൟ സമയത്തിൽ നിന്ന എന്നെ രക്ഷിക്കെണം എ</lg><lg n="൨൮">ന്നാലും ഇതിനായ്കൊണ്ട തന്നെ ഞാൻ ൟ സമയത്തിന്നവന്നു✱ പി
താവെ നിന്റെ നാമത്തെ മഹത്വപ്പെടുത്തണം അപ്പൊൾ ഞാൻ
അതിനെ മഹത്വപ്പെടുത്തി എന്നും പിന്നെയും മഹത്വപ്പെടുത്തുമെ</lg><lg n="൨൯">ന്നും ഒരു ശബ്ദം സ്വൎഗ്ഗത്തിൽ നിന്ന വന്നു✱ അതുകൊണ്ട അരികെ
നിന്ന കെട്ടിട്ടുള്ള ജനം ഇടിമുഴക്കമുണ്ടായി എന്ന പറഞ്ഞു മറ്റു ചി</lg><lg n="൩൦">ലർ പറഞ്ഞു ഒരു ദൈവദൂതൻ അവനൊടു സംസാരിച്ചു✱ യെശു ഉ
ത്തരമായിട്ട പറഞ്ഞു ൟ ശബ്ദം എന്നെക്കുറിച്ചല്ല നിങ്ങളെ കുറി</lg><lg n="൩൧">ച്ച അത്രെ ഉണ്ടായത✱ ഇപ്പൊൾ ഇഹലൊകത്തിന്റെ വിധി ആ
കുന്നു ഇപ്പൊൾ ഇഹലൊകത്തിന്റെ പ്രഭു പുറത്തെക്ക തള്ളപ്പെ</lg><lg n="൩൨">ടും✱ വിശെഷിച്ചും ഞാൻ ഭൂമിയിൽനിന്ന ഉയൎത്തപ്പെടുമെങ്കിൽ</lg><lg n="൩൩"> ഞാൻ എല്ലാവരെയും എന്റെ അടുക്കൽ ആകൎഷിക്കും✱ ഇതി
നെ താൻ എതു പ്രകാരമുള്ള മരണമായി മരിപ്പാനിരിക്കുന്നു എന്ന</lg><lg n="൩൪"> അവൻ ലക്ഷ്യപ്പെടുത്തി പറഞ്ഞു✱ ജനം അവനൊട ഉത്തരമാ
യിട്ട പറഞ്ഞു ക്രിസ്തു എന്നന്നെക്കും ഇരിക്കുന്നു എന്ന ഞങ്ങൾ വെ
ദപ്രമാണത്തിൽനിന്ന കെട്ടിരിക്കുന്നു നീയും മനുഷ്യന്റെ പുത്രൻ
ഉയൎത്തപ്പെടെണ്ടുന്നതാകുന്നു എന്ന എങ്ങിനെ പറയുന്നു ൟ മനു</lg><lg n="൩൫">ഷ്യ പുത്രൻ ആരാകുന്നു✱ അപ്പൊൾ യെശു അവരൊടു പറഞ്ഞു ഇ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/272&oldid=177176" എന്ന താളിൽനിന്ന് ശേഖരിച്ചത്