താൾ:GaXXXIV1.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൩. അ. ൮൯

<lg n="">സംബന്ധിച്ച കാൎയ്യങ്ങളെ നിങ്ങളൊട പറഞ്ഞിട്ട നിങ്ങൾ വിശ്വസി
ക്കുന്നില്ല എങ്കിൽ ഞാൻ സ്വൎഗ്ഗത്തെസംബന്ധിച്ച കാൎയ്യങ്ങളെ നിങ്ങ</lg><lg n="൧൩">ളൊടു പറഞ്ഞാൽ നിങ്ങൾ എങ്ങിനെ വിശ്വസിക്കും✱ സ്വൎഗ്ഗത്തിൽ
നിന്ന ഇറങ്ങിയവനായി സ്വൎഗ്ഗത്തിങ്കലിരിക്കുന്നവനായ മാനുഷ
പുത്രനല്ലാതെ ഒരുത്തനും സ്വൎഗ്ഗത്തിങ്കലെക്ക കയറീട്ടുമില്ല✱</lg>

<lg n="൧൩">വിശെഷിച്ചും എതുപ്രകാരം മൊശെ വനത്തിൽ സൎപ്പത്തെ ഉ</lg><lg n="൧൫">യൎത്തിയൊ അപ്രകാരം തന്നെ മനുഷ്യന്റെ പുത്രനും✱ അവങ്കൽ
വിശ്വസിക്കുന്നവനൊരുത്തനും നശിച്ചുപൊകാതെ നിത്യജീവനെ</lg><lg n="൧൬"> പ്രാപിക്കെണ്ടുന്നതിന ഉയൎത്തപ്പെടെണ്ടുന്നതാകുന്നു✱ എന്തുകൊ
ണ്ടെന്നാൽ ദൈവം തന്റെ എകജാതനായ പുത്രനെ അവങ്കൽവി
ശ്വസിക്കുന്നവനൊരുത്തനും നശിച്ചുപൊകാതെ നിത്യജീവനെ
പ്രാപിക്കെണ്ടുന്നതിന്ന തരുവാൻ തക്കവണ്ണം എത്രയും ലൊകത്തെ</lg><lg n="൧൭"> സ്നെഹിച്ചു✱ എന്തെന്നാൽ ദൈവം തന്റെ പുത്രനെ ലൊകത്തെ
കുറ്റം വിധിപ്പാനായിട്ട ലൊകത്തിലെക്ക അയച്ചില്ല ലൊകം അ</lg><lg n="൧൮">വനാൽ രക്ഷിക്കപ്പെടുവാനായിട്ടത്രെ✱ അവങ്കൽ വിശ്വസിക്കുന്ന
വൻ കുറ്റം വിധിക്കപ്പെടുന്നില്ല എന്നാൽ വിശ്വസിക്കാത്തവൻ
മുമ്പെ തന്നെ കുറ്റം വിധിക്കപ്പെട്ടിരിക്കുന്നു എന്തുകൊണ്ടെ
ന്നാൽ അവൻ ദൈവത്തിന്റെ എകജാതനായ പുത്രന്റെ</lg><lg n="൧൯"> നാമത്തിങ്കൽ വിശ്വസിച്ചിട്ടില്ല✱ വിശെഷിച്ചും കുറ്റവിധി ഇ
താകുന്നു പ്രകാശം ലൊകത്തിങ്കൽ വന്നു മനുഷ്യർ പ്രകാശത്തെ
ക്കാൾ എറ്റവും അന്ധകാരത്തെ സ്നെഹിക്കയും ചെയ്തു എന്തുകൊ
ണ്ടെന്നാൽ അവരുടെ പ്രവൃത്തികൾ ദൊഷമുള്ളവയായിരുന്നു✱</lg><lg n="൨൦"> അതെന്തുകൊണ്ടെന്നാൽ ദൊഷങ്ങളെ ചെയ്യുന്നവനെല്ലാം പ്രകാ
ശത്തെ ദ്വെഷിക്കുന്നു തന്റെ പ്രവൃത്തികൾ അക്ഷെപിക്കപ്പെടാ
തെ ഇരിപ്പാനായിട്ട പ്രകാശത്തിന്റെ അടുക്കൽ വരുന്നതുമി</lg><lg n="൨൧">ല്ല✱ എന്നാൽ സത്യത്തെ ചെയ്യുന്നവൻ തന്റെ പ്രവൃത്തികൾ
ദൈവത്തിങ്കൽ ചെയ്യപ്പെട്ടവയാകുന്നു എന്ന പ്രസിദ്ധപ്പെടെണ്ടു
ന്നതിന്ന പ്രകാശത്തിന്റെ അടുക്കൽ വരുന്നു✱</lg>

<lg n="൨൨">ൟ കാൎയ്യങ്ങളുടെ ശെഷം യെശുവും അവന്റെ ശിഷ്യന്മാരും,
യെഹൂദിയ ദേശത്തിലെക്ക വന്നു അവിടെ അവൻ അവരൊടു</lg><lg n="൨൩"> കൂടി പാൎക്കയും ബപ്തിസ്മപ്പെടുത്തുകയും ചെയ്തു✱ യൊഹന്നാനും
ശാലിമിന്ന സമീപമായുള്ള അയിനൊനിൽ അവിടെ എറിയ വെ
ള്ളമുണ്ടാകകൊണ്ട ബപ്തിസ്മപ്പെടുത്തികൊണ്ടിരുന്നു വിശെഷിച്ചും അ</lg><lg n="൨൪">വർ വന്നു ബപ്തിസ്മപ്പെടുകയും ചെയ്തു✱ എന്തുകൊണ്ടെന്നാൽ ഇ
ത്രത്തൊളം യൊഹന്നാൻ കാരാഗൃഹത്തിൽ ആക്കപ്പെട്ടിരുന്നില്ല✱</lg><lg n="൨൫"> അപ്പൊൾ യൊഹന്നാന്റെ ശിഷ്യന്മാരിൽ ചിലൎക്ക യെഹൂദന്മാരൊ</lg><lg n="൨൬">ടു കൂട ശുദ്ധീകരണത്തെ കുറിച്ച ഒരു തൎക്കമുണ്ടായി✱ എന്നാറെ അ
വർ യൊഹന്നാന്റെ അടുക്കൽ വന്ന അവനൊടു പറഞ്ഞു റബ്ബി
യൊർദാന്റെ അക്കരെ നിന്നൊടു കൂടി ഉണ്ടായിരുന്നവനായി നീ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/241&oldid=177145" എന്ന താളിൽനിന്ന് ശേഖരിച്ചത്