താൾ:GaXXXIV1.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮ യൊഹന്നാൻ ൩. അ.

<lg n="">ല്ലാവരെയും അറിഞ്ഞിരിക്കകൊണ്ടും മനുഷ്യനെ കുറിച്ച ഒരുത്ത</lg><lg n="൨൫">നും അവന്ന സാക്ഷിപറവാൻ ആവശ്യമില്ലായ്ക കൊണ്ടും✱ തന്നെ
താൻ അവൎക്ക ഭരമെല്പിച്ചില്ല എന്തെന്നാൽ മനുഷ്യങ്കൽ എന്ത
ഉള്ളു എന്ന അവൻ അറിഞ്ഞിരുന്നു✱</lg>

൩ അദ്ധ്യായം

൧ ക്രിസ്തു നിക്കൊദീമുസിന്ന പുതു ജനനത്തിന്റെ ആവശ്യ
ത്തെ ഉപദെശിക്കുന്നത. — ൨൨ യൊഹന്നാന്റെ ബപ്തിസ്മ
യും ക്രിസ്തുവിനെ സംബന്ധിച്ചുള്ള സാക്ഷിയും ഉപദെശവും.

<lg n="">എന്നാൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കൊദീമുസ
എന്ന പെരുള്ളവനായി പറിശന്മാരിൽ ഒരു മനുഷ്യനുണ്ടായിരു</lg><lg n="൨">ന്നു✱ അവൻ രാത്രിയിൽ യെശുവിന്റെ അടുക്കൽ വന്ന അവ
നൊട പറഞ്ഞു റബ്ബി നീ ദൈവത്തിങ്കൽനിന്ന വന്നിട്ടുള്ളൊരു
ഉപദെഷ്ടാവാകുന്നു എന്ന ഞങ്ങൾ അറിയുന്നു എന്തുകൊണ്ടെന്നാൽ
ഒരുത്തന്നും ദൈവം അവനൊടു കൂട ഇല്ലാതെ ഇരുന്നാൽ നീ</lg><lg n="൩"> ചെയ്യുന്ന അതിശയങ്ങളെ ചെയ്വാൻ കഴികയില്ല✱ യെശു ഉത്തര
മായിട്ട അവനൊട പറഞ്ഞു ഞാൻ സത്യമായിട്ട സത്യമായിട്ട നി
ന്നൊടു പറയുന്നു ഒരുത്തനും വീണ്ടും ജനിക്കാതെ ഇരുന്നാൽ അവ</lg><lg n="൪">ന്ന ദൈവത്തിന്റെ രാജ്യത്തെ കാണ്മാൻ കഴികയില്ല✱ നിക്കൊ
ദിമുസ അവനൊടു പറയുന്നു വൃദ്ധനായുള്ളപ്പൊൾ ഒരു മനുഷ്യന
എങ്ങിനെ ജനിപ്പാൻ കഴിയും അവന്ന തന്റെ മാതാവിൻറെ ഗ
ൎഭത്തിലെക്ക രണ്ടാം പ്രാവശ്യം കടപ്പാനും ജനിപ്പാനും കഴിയുമൊ✱</lg><lg n="൫"> യെശു ഉത്തരമായിട്ട പറഞ്ഞു ഞാൻ സത്യമായിട്ട സത്യമായിട്ട
നിന്നൊടു പറയുന്നു വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും ജ
നിക്കുന്നില്ല എങ്കിൽ ഒരുത്തന്നും ദൈവത്തിന്റെ രാജ്യത്തിലെ</lg><lg n="൬">ക്ക കടപ്പാൻ കഴികയില്ല✱ ജഡത്തിൽനിന്ന ജനിച്ചത ജഡമാകു</lg><lg n="൭">ന്നു ആത്മാവിൽനിന്ന ജനിച്ചത ആത്മാവുമാകുന്നു✱ നിങ്ങൾ വീണ്ടും
ജനിക്കണമെന്ന ഞാൻ നിന്നൊട പറഞ്ഞതുകൊണ്ട ആശ്ചൎയ്യപ്പെ</lg><lg n="൮">ടെണ്ട✱ വായു എവിടെ ഇച്ശിക്കുന്നുവൊ അവിടെ ഉൗതുന്നു നീ
യും അതിന്റെ ശബ്ദത്തെ കെൾക്കുന്നു എങ്കിലും അത എവിടെ
നിന്ന വരുന്നു എന്നും എവിടെക്ക പൊകുന്നു എന്നും അറിയു
ന്നില്ല ആത്മാവിൽനിന്ന ജനിക്കുന്നവനെല്ലാം ഇപ്രകാരമാകുന്നു✱</lg><lg n="൯"> നിക്കൊദിമുസ ഉത്തരമായിട്ട അവനൊടു പറഞ്ഞു ൟ കാൎയ്യങ്ങൾ</lg><lg n="൧൦"> എങ്ങിനെ ഉണ്ടാകുവാൻ കഴിയും✱ യെശു ഉത്തരമായിട്ട അവ
നൊടു പറഞ്ഞു നീ ഇസ്രാഎലിന്റെ ഒരു ഉപദെഷ്ടാവായിരുന്നി</lg><lg n="൧൧">ട്ടും ൟ കാൎയ്യങ്ങളെ അറിയുന്നില്ലയൊ✱ ഞാൻ സത്യമായിട്ട സത്യമാ
യിട്ട നിന്നൊടു പറയുന്നു ഞങ്ങൾ അറിയുന്നതിനെ ഞങ്ങൾ പറയു
ന്നു ഞങ്ങൾ കണ്ടിട്ടുള്ളതിനെ സാക്ഷിപ്പെടുത്തുകയും ചെയ്യുന്നു എങ്കിലും</lg><lg n="൧൨"> നിങ്ങൾ ഞങ്ങളുടെ സാക്ഷിയെ പരിഗ്രഹിക്കുന്നില്ല✱ ഞാൻ ഭൂമിയെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/240&oldid=177144" എന്ന താളിൽനിന്ന് ശേഖരിച്ചത്