താൾ:GaXXXIV1.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦ യൊഹന്നാൻ ൪. അ.

<lg n="">സാക്ഷിപ്പെടുത്തിയിരിക്കുന്നവൻ കണ്ടാലും അവൻ ബപ്തിസ്മപ്പെ
ടുത്തുകയും എല്ലാവരും അവന്റെ അടുക്കൽ വരികയും ചെയ്യുന്നു✱</lg><lg n="൨൭"> യൊഹന്നാൻ ഉത്തരമായിട്ട പറഞ്ഞു തനിക്ക സ്വൎഗ്ഗത്തിങ്കൽനി
ന്ന നൽകപ്പെട്ടിട്ടില്ല എങ്കിൽ ഒരു മനുഷ്യന്ന ഒന്നിനെയും പരി</lg><lg n="൨൮">ഗ്രഹിപ്പാൻ കഴികയില്ല✱ ഞാൻ ക്രിസ്തുവല്ല എന്നും അവന്ന മൂ
മ്പായിട്ട അയക്കപ്പെട്ടവനത്രെ ആകുന്നത എന്നും ഞാൻ പറഞ്ഞ</lg><lg n="൨൯">തിന്ന നിങ്ങൾ തന്നെ എനിക്ക സാക്ഷികളാകുന്നു✱ കല്യാണസ്ത്രീ
യുള്ളവൻ മണവാളനാകുന്നു എന്നാൽ മണവാളന്റെ സ്നെഹി
തൻ നില്ക്കയും അവങ്കൽനിന്ന കെൾക്കയും ചെയ്യുന്നവൻ മണവാ
ളന്റെ ശബ്ദം നിമിത്തം വളരെ സന്തൊഷിക്കുന്നു അതുകൊണ്ട</lg><lg n="൩൦"> എന്റെ ൟ സന്തൊഷം പരിപൂൎണ്ണമായി✱ അവൻ വൎദ്ധിക്കയും</lg><lg n="൩൧"> ഞാൻ കുറകയും ചെയ്യെണ്ടുന്നതാകുന്നു✱ മെലിൽനിന്ന വരുന്ന
വൻ എല്ലാവരിലും മെലുള്ളവനാകുന്നു ഭൂമിയിൽ നിന്നുള്ളവൻ ഭൂമിയെ
സംബന്ധിച്ചവനാകുന്നു ഭൂമിയെ കുറിച്ച സംസാരിക്കയും ചെയ്യുന്നു
സ്വൎഗ്ഗത്തിൽനിന്ന വരുന്നവൻ എല്ലാവരിലും മെലുള്ളവനാകുന്നു✱</lg><lg n="൩൨"> താൻ യാതൊന്നിനെ കാണുകയും കെൾക്കയും ചെയ്തുവൊ അതി
നെ അവൻ സാക്ഷിപ്പെടുത്തുകയും ചെയ്യുന്നു അവന്റെ സാക്ഷി</lg><lg n="൩൩">യെ ഒരുത്തനും കൈക്കൊള്ളുന്നതുമില്ല✱ അവന്റെ സാക്ഷി
യെ കൈക്കൊണ്ടവൻ ദൈവം സത്യവാനാകുന്നു എന്നുള്ളതിനാ</lg><lg n="൩൪"> മുദ്രയിട്ടു✱ എന്തെന്നാൽ ദൈവം അയച്ചിട്ടുള്ളവൻ ദൈവത്തി
ന്റെ വചനങ്ങളെ പറയുന്നു എന്തെന്നാൽ ദൈവം (അവന്ന)</lg><lg n="൩൫"> അളവായിട്ട ആത്മാവിനെ കൊടുക്കുന്നില്ല✱ പിതാവ പുത്രനെ സ്നെ
ഹിക്കുന്നു സകലത്തെയും അവന്റെ കയ്യിൽ കൊടുക്കയും ചെ</lg><lg n="൩൬">യ്തിരിക്കുന്നു✱ പുത്രങ്കൽ വിശ്വസിക്കുന്നവന്ന നിത്യജീവനുണ്ട എ
ന്നാൽ പുത്രങ്കൽ വിശ്വസിക്കാത്തവൻ ജീവനെ കാണുകയില്ല
ദൈവത്തിന്റെ കൊപം അവന്റെ മെൽ ഇരിക്കുന്നത്രെ✱</lg>

൪ അദ്ധ്യായം

൧ ക്രിസ്തു ഒരു ശമറിയക്കാരത്തിയൊട സംസാരിക്കയും— ൨
അവന്റെ ശിഷ്യന്മാർ ആശ്ചൎയ്യപ്പെടുകയും ചെയ്യുന്നത.—
൩൧ ദൈവത്തിന്റെ മഹത്വത്തെ കുറിച്ച ക്രിസ്തുവിനുള്ള ശു
ഷ്കാന്തി.— ൪൩ അവൻ ഗലിലെയായിലെക്ക പുറപ്പെട്ടുപൊ
കയും പ്രഭുവായവന്റെ പുത്രനെ സൌഖ്യം വരുത്തുകയും
ചെയ്യുന്നത.

<lg n="">അതുകൊണ്ട യെശു യൊഹന്നാനെക്കാൾ അധികം ശിഷ്യന്മാ
രെ ഉണ്ടാക്കി ബപ്തിസ്മപ്പെടുത്തിയ പ്രകാരം പറിശന്മാർ കെട്ടു</lg><lg n="൨"> എന്ന കൎത്താവ അറിഞ്ഞപ്പൊൾ✱ (എങ്കിലും തന്റെ ശിഷ്യന്മാ</lg><lg n="൩">രല്ലാതെ യെശു തന്നെ ബപ്തിസ്മപ്പെടുത്തീട്ടില്ല)✱ അവൻ യെഹൂ
ദിയായെ വിട്ട പിന്നെയും ഗലിലെയായിലെക്ക പുറപ്പെട്ടുപോയി✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/242&oldid=177146" എന്ന താളിൽനിന്ന് ശേഖരിച്ചത്