താൾ:GaXXXIV1.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬ യൊഹന്നാൻ ൨. അ.

<lg n="">യാതൊരു നന്മയും ഉണ്ടാകുവാൻ കഴിയുമൊ ഫീലിപ്പൊസ അവ</lg><lg n="൪൮">നൊടു പറയുന്നു വന്ന നൊക്ക✱ യെശു തന്റെ അടുക്കൽ നതാനി
എൽ വന്നതിനെ കണ്ട അവനെ കുറിച്ച പറയുന്നു കണ്ടാലും ഒരു
ഉത്തമനായ ഇസ്രാഎൽക്കാരൻ അവനിൽ ഒരു വഞ്ചനയും ഇല്ല✱</lg><lg n="൪൯"> നതാനിഎൽ അവനൊട പറയുന്നു നീ എന്നെ എവിടെനിന്ന അ
റിയുന്നു യെശു ഉത്തരമായിട്ട അവനൊട പറഞ്ഞു ഫീലിപ്പൊസ
നിന്നെ വിളിക്കുന്നതിന്ന മുമ്പെ നീ അത്തി വൃക്ഷത്തിൻ കീഴിൽ</lg><lg n="൫൦"> ഇരിക്കുമ്പൊൾ ഞാൻ നിന്നെ കണ്ടു✱ നതാനിഎൽ ഉത്തരമാ
യിട്ട അവനൊട പറയുന്നു റബ്ബി നീ ദൈവത്തിന്റെ പുത്രനാകു</lg><lg n="൫൧">ന്നു നീ ഇസ്രാഎലിന്റെ രാജാവാകുന്നു✱ യെശു ഉത്തരമായിട്ട
അവനൊട പറഞ്ഞു ഞാൻ നിന്നെ അത്തിവൃക്ഷത്തിൻ കീഴിൽ
കണ്ടു എന്ന ഞാൻ നിന്നൊടു പറഞ്ഞതുകൊണ്ട നീ വിശ്വസിക്കു
ന്നുവൊ നീ ഇവയെക്കാളും വലുതായിട്ടുള്ള കാൎയ്യങ്ങളെ കാണും✱</lg><lg n="൫൨"> പിന്നെ അവൻ അവനൊടു പറയുന്നു ഞാൻ സത്യമായിട്ട സത്യ
മായിട്ട നിങ്ങളൊട പറയുന്നു ഇനിമെൽ നിങ്ങൾ സ്വൎഗ്ഗം തുറന്നി
രിക്കുന്നതിനെയും ദൈവദൂതന്മാർ മനുഷ്യപുത്രന്റെ മെൽ കയറു
കയും ഇറങ്ങുകയും ചെയ്യുന്നതിനെയും കാണും✱</lg>

൨ അദ്ധ്യായം

൧ ക്രിസ്തു വെള്ളത്തെ വീഞ്ഞാക്കി തീൎക്കയും. — ൧൨ കപ്പൎന്നഹൊ
മിലെക്കും യെറുശലമിലെക്കും പ്രയാണം ചെയ്കയും.— ൧൩
ദൈവാലയത്തെ സ്വഛമാക്കുകയും ചെയ്യുന്നത.

<lg n="">പിന്നെ മൂന്നാം ദിവസത്തിങ്കൽ ഗലിലെയായിലെ കാനായിൽ
ഒരു കല്യാണമുണ്ടായിരുന്നു യെശുവിന്റെ മാതാവും അവിടെ ഉ</lg><lg n="൨">ണ്ടായിരുന്നു✱ യെശുവും അവന്റെ ശിഷ്യന്മാരും കല്യാണത്തി</lg><lg n="൩">ന്ന വിളിക്കപ്പെടുകയും ചെയ്തു✱ എന്നാറെ അവൎക്ക വീഞ്ഞ കുറ
വായപ്പൊൾ യെശുവിന്റെ മാതാവ അവനൊട പറയുന്നു അവ</lg><lg n="൪">ൎക്ക വീഞ്ഞയില്ല✱ യെശു അവളൊട പറയുന്നു സ്ത്രീയെ എനിക്ക</lg><lg n="൫"> നിന്നൊട എന്ത എന്റെ സമയം ഇനീയും വന്നില്ല✱ അവന്റെ
മാതാവ ശുശ്രൂഷക്കാരൊട പറയുന്നു അവൻ നിങ്ങളൊട എന്തെ</lg><lg n="൬">ങ്കിലും പറഞ്ഞാൽ അതിനെ ചെയ്വിൻ✱ എന്നാൽ യെഹൂദന്മാ
രുടെ ശുദ്ധീകരണത്തിന്റെ മൎയ്യാദപ്രകാരം ഓരൊന്നിൽ രണ്ടും
മൂന്നും കുടം കൊള്ളുന്ന ആറ കല്പാത്രങ്ങൾ അവിടെ വെക്കപ്പെട്ടി</lg><lg n="൭">രുന്നു✱ യെശു അവരൊട പറയുന്നു കല്പാത്രങ്ങളെ വെള്ളം കൊണ്ട</lg><lg n="൮"> നിറപ്പിൻ അവർ അവയെ വക്കൊളം നിറക്കയും ചെയ്തു✱ പി
ന്നെ അവൻ അവരൊട പറയുന്നു ഇപ്പൊൾ കൊരി വിരുന്നി
ന്റെ പ്രമാണിയുടെ അടുലെക്ക കൊണ്ടുപൊകുവിൻ അവർ കൊ</lg><lg n="൯">ണ്ടുപൊകയും ചെയ്തു✱ എന്നാറെ വീഞ്ഞാക്കപ്പെട്ട വെള്ളത്തെ വി
രുന്ന പ്രമാണി രുചി നൊക്കുകയും അത എവിടെനിന്ന ഉണ്ടാ</lg><

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/238&oldid=177142" എന്ന താളിൽനിന്ന് ശേഖരിച്ചത്