താൾ:GaXXXIV1.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൨൨ അ ൭൩

<lg n="൨൬">പ്പെടുകയും ചെയ്യുന്നു✱ എന്നാൽ നിങ്ങൾ ഇപ്രകാരം വെണ്ട എ
ന്നാലും നിങ്ങളിൽ വലിയവനായവൻ എളിയവനെ പൊലെയും
പ്രമാണിയായവൻ ശുശ്രൂഷചെയ്യുന്നവനെപൊലെയും ഇരിക്കട്ടെ✱</lg><lg n="൨൭"> എന്തുകൊണ്ടെന്നാൽ ആര വലിയവൻ ഭക്ഷണത്തിന്നിരിക്കുന്ന
വനൊ ശുശ്രൂഷ ചെയ്യുന്നവനൊ ഭക്ഷണത്തിന്നിരിക്കുന്നവനല്ല
യൊ എങ്കിലും ഞാൻ നിങ്ങളുടെ മദ്ധ്യത്തിൽ ശുശ്രൂഷ ചെയ്യുന്നവ</lg><lg n="൨൮">നെപൊലെ ആകുന്നു✱ എന്റെ പരീക്ഷകളിൽ എന്നൊടു കൂടി</lg><lg n="൨൯"> പാൎത്തവർ നിങ്ങൾ ആകുന്നു✱ എന്റെ പിതാവ എനിക്ക നിയമി
ച്ചതുപൊലെ തന്നെ ഞാൻ നിങ്ങൾക്കും ഒരു രാജ്യത്തെ നിയമി</lg><lg n="൩൦">ക്കുന്നു✱ നിങ്ങൾ എന്റെ രാജ്യത്തിങ്കൽ എന്റെ മെശയിൽ ഭ
ക്ഷിക്കയും പാനം ചെയ്കയും ഇസ്രാഎലിന്റെ പന്ത്രണ്ടു ഗൊത്ര
ങ്ങളെ വിധിക്കുന്നവരായി സിംഹാസനങ്ങളിൽ ഇരിക്കയും ചെ
യ്യെണ്ടുന്നതിനായിട്ട ആകുന്നു✱</lg>

<lg n="൩൧"> പിന്നെയും കൎത്താവ പറഞ്ഞു ശിമൊനെ ശിമൊനെ കണ്ടാലും
സാത്താൻ നിങ്ങളെ കൊതമ്പിനെപൊലെ അരിപ്പാൻ തക്കവണ്ണം </lg><lg n="൩൨"> ചൊദിച്ചു✱ എന്നാൽ നിന്റെ വിശ്വാസം ക്ഷയിക്കാതെ ഞാൻ
നിനക്ക വെണ്ടി പ്രാൎത്ഥിച്ചു വിശെഷിച്ചും നീ മനൊഭെദപ്പെട്ടതി
ന്റെ ശെഷം നിന്റെ സഹൊദരന്മാരെ സ്ഥിരപ്പെടുത്തിക്കൊൾ</lg><lg n="൩൩">ക✱ എന്നാറെ അവൻ അവനൊട പറഞ്ഞു കൎത്താവെ നിന്നൊ
ടു കൂടെ കാരാഗൃഹത്തിലെക്കും മരണത്തിലെക്കും പൊകുന്നതി</lg><lg n="൩൪">ന ഞാൻ ഒരുങ്ങിയിരിക്കുന്നു✱ എന്നാറെ അവൻ പറഞ്ഞു പ
ത്രൊസെ നീ എന്നെ അറിയുന്നില്ല എന്ന നീ മൂന്ന പ്രാവശ്യം
പറയുന്നതിന മുമ്പെ ഇന്ന പൂവൻകൊഴി കൂകുകയില്ല എന്ന
ഞാൻ നിന്നൊടു പറയുന്നു✱</lg>

<lg n="൩൫"> പിന്നെ അവൻ അവരൊടു പറഞ്ഞു ഞാൻ നിങ്ങളെ മടിശ്ശീ
ലയും പൊക്കണവും ചെരിപ്പുകളും കൂടാതെ അയച്ചപ്പൊൾ നിങ്ങൾ
ക്ക യാതൊന്നെങ്കിലും കുറവുണ്ടായൊ ഒന്നുമില്ല എന്ന അവർ പ</lg><lg n="൩൬">റഞ്ഞു✱ അപ്പൊൾ അവൻ അവരൊട പറഞ്ഞു എങ്കിലും ഇപ്പൊ
ൾ മടിശ്ശീലയുള്ളവൻ അതിനെ എടുക്കട്ടെ അപ്രകാരം തന്നെ
പൊക്കണത്തെയും വാളില്ലാത്തവനും തന്റെ വസ്ത്രത്തെ വിറ്റ</lg><lg n="൩൯"> ഒന്നിനെ മെടിക്കട്ടെ✱ എന്തുകൊണ്ടെന്നാൽ അവൻ അതിക്രമക്കാ
രൊടു കൂടി എണ്ണപ്പെടുകയും ചെയ്തു എന്ന എഴുതപ്പെട്ടിരിക്കുന്ന
ത ഇനി എങ്കൽ നിവൃത്തിയാകെണ്ടുന്നതാകുന്നു എന്ന ഞാൻ നി
ങ്ങളൊട പറയുന്നു എന്തെന്നാൽ എന്നെ കുറിച്ചുള്ള കാൎയ്യങ്ങൾക്ക</lg><lg n="൩൮"> ഒരു അവസാനമുണ്ട✱ പിന്നെ അവർ കൎത്താവെ കണ്ടാലും രണ്ട
വാളുകൾ ഇവിടെ ഉണ്ട എന്ന പറഞ്ഞു മതി എന്ന അവൻ അ
വരൊട പറകയും ചെയ്തു✱</lg>

<lg n="൩൯"> പിന്നെ അവൻ പുറപ്പെട്ട അവന്റെ മൎയ്യാദപ്രകാരം ഒലിവു
പൎവതത്തിലെക്ക പൊയി അവന്റെ ശിഷ്യന്മാരും അവന്റെ</lg>

J

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/223&oldid=177127" എന്ന താളിൽനിന്ന് ശേഖരിച്ചത്