താൾ:GaXXXIV1.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨ ലൂക്കൊസ ൨൨ അ

<lg n="൧൦"> ഒരുക്കെണമെന്ന നിനക്ക മനസ്സായിരിക്കുന്നു✱ അവൻ അവരൊ
ട പറഞ്ഞു കണ്ടാലും നിങ്ങൾ നഗരത്തിലെക്ക കടക്കുമ്പൊൾ ഒരു
കുടം വെള്ളം ചുമന്നുകൊണ്ട ഒരു മനുഷ്യൻ നിങ്ങളെ എതിരെല്ക്കും
അവൻ അകത്തെ പ്രവെശിക്കുന്ന ഭവനത്തിലെക്ക അവനെ പി</lg><lg n="൧൧">ന്തുടരുവിൻ✱ ആ ഭവനത്തിന്റെ യജമാനനൊട ഞാൻ എന്റെ
ശിഷ്യന്മാരൊടു കൂടി പെസഹായെ ഭക്ഷിപ്പാനുള്ള വിരുന്ന മുറി
എവിടെ ആകുന്നു എന്ന ഗുരു നിന്നൊട പറയുന്നു എന്ന പറക</lg><lg n="൧൨">യും വെണം✱ അപ്പൊൾ അവൻ അലങ്കരിക്കപ്പെട്ടതായുള്ള ഒരു
വലിയ മാളിക മുറിയെ നിങ്ങൾക്ക കാണിക്കും അവിടെ ഒരുക്കി</lg><lg n="൧൩">ക്കൊൾവിൻ✱ പിന്നെ അവർ പൊയി അവൻ തങ്ങളൊട പറ
ഞ്ഞ പ്രകാരം കണ്ടെത്തി പെസഹായെ ഒരുക്കുകയും ചെയ്തു✱</lg>

<lg n="൧൪"> പിന്നെ സമയം ആയപ്പൊൾ അവനും അവനൊട കൂടെ പന്ത്ര</lg><lg n="൧൫">ണ്ട അപ്പൊസ്തൊലന്മാരും ഇരുന്നു✱ അപ്പൊൾ അവൻ അവരൊ
ട പറഞ്ഞു ഞാൻ കഷ്ടപ്പെടുന്നതിന മുമ്പെ ൟ പെസഹായെ നി
ങ്ങളൊടു കൂടെ ഭക്ഷിപ്പാൻ ഞാൻ ആഗ്രഹത്തൊടെ ആഗ്രഹിച്ചു✱</lg><lg n="൧൬"> എന്തുകൊണ്ടെന്നാൽ അത ദൈവത്തിന്റെ രാജ്യത്തിങ്കൽ നിവൃ
ത്തിയാകുവൊളം ഇനി ഞാൻ അതിൽനിന്ന ഭക്ഷിക്കയില്ലെന്ന</lg><lg n="൧൭"> ഞാൻ നിങ്ങളൊട പറയുന്നു✱ പിന്നെ അവൻ പാനപാത്രത്തെ
എടുത്ത സ്തൊത്രം ചെയ്ത പറഞ്ഞു നിങ്ങൾ ഇതിനെ വാങ്ങി നിങ്ങ</lg><lg n="൧൮">ളിൽ വിഭാഗിച്ചുകൊൾവിൻ✱ എന്തുകൊണ്ടെന്നാൽ ദൈവത്തി
ന്റെ രാജ്യം വരുവൊളം ഞാൻ മുന്തിരിങ്ങ പഴത്തിന്റെ രസ
ത്തിൽനിന്ന പാനം ചെയ്കയില്ല എന്ന നിങ്ങളൊട പറയുന്നു✱</lg><lg n="൧൯"> പിന്നെ അവൻ അപ്പത്തെ എടുത്ത സ്തൊത്രം ചെയ്ത മുറിച്ച അവ
ൎക്ക കൊടുത്ത പറഞ്ഞു ഇത എന്റെ ശരീരം നിങ്ങൾക്ക വെണ്ടി
കൊടുക്കപ്പെടുന്നതാകുന്നു ഇതിനെ എന്റെ ഓൎമ്മെക്കായിട്ട ചെ</lg><lg n="൨൦">യ്വിൻ ✱ അപ്രകാരം തന്നെ അത്താഴം കഴിഞ്ഞതിന്റെ ശെഷം
അവൻ പാനപാത്രത്തെയും (കൊടുത്ത) പറഞ്ഞു ൟ പാനപാ
ത്രം നിങ്ങൾക്ക വെണ്ടി ചീന്നപ്പെട്ടതായുള്ള എന്റെ രക്തത്തിൽ</lg><lg n="൨൧"> പുതു നിയമമാകുന്നു✱ എങ്കിലും കണ്ടാലും എന്നെ കാണിച്ച കൊടു</lg><lg n="൨൨">ക്കുന്നവന്റെ കൈ എന്നൊടു കൂടെ മെശയിൽ ഉണ്ട✱ വിശെഷി
ച്ചും നിശ്ചയിക്കപ്പെട്ട പ്രകാരം തന്നെ മനുഷ്യന്റെ പുത്രൻ പൊ
കുന്നു സത്യം അവൻ ആരാൽ കാണിച്ച കൊടുക്കപ്പെടുന്നുവൊ ആ</lg><lg n="൨൩"> മനുഷ്യന്ന ഹാ കഷ്ടം അത്രെ✱ അപ്പൊൾ ഇതിനെ ചെയ്വാനിരി
ക്കുന്നവൻ അവരിൽ ആരാകുന്നു എന്ന അവർ തമ്മിൽ വിചാരി
ച്ചു തുടങ്ങി✱</lg>

<lg n="൨൪"> വിശെഷിച്ചും അവരിൽ ആര ശ്രെഷ്ഠനായി എണ്ണപ്പെടുമെന്നും</lg><lg n="൨൫"> അവരിൽ ഒരു വിവാദമുണ്ടായി✱ എന്നാറെ അവൻ അവരൊട
പറഞ്ഞു ജാതികളുടെ രാജാക്കന്മാർ അവരിൽ പ്രഭുത്വം ചെയ്യുന്നു
അവരിൽ അധികാരം ചെയ്യുന്നവർ ഉപകാരികളെന്ന വിളിക്ക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/222&oldid=177126" എന്ന താളിൽനിന്ന് ശേഖരിച്ചത്