താൾ:GaXXXIV1.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൨൦ അ ൬൭

<lg n=""> ആ മുന്തിരിങ്ങത്തൊട്ടത്തിലെ യജമാനൻ അവരൊട എന്ത ചെ</lg><lg n="൧൬">യ്യും✱ അവൻ വന്ന ൟ തൊട്ടക്കാരെ നശിപ്പിക്കയും മുന്തിരിങ്ങ
ത്തൊട്ടത്തെ മറ്റുള്ളവൎക്ക എല്പിക്കയും ചെയ്യും എന്നാറെ അവർ</lg><lg n="൧൭"> അതിനെ കെട്ടപ്പൊൾ പറഞ്ഞു അപ്രകാരം ഉണ്ടാകരുത✱ പിന്നെ
അവൻ അവരെ നൊക്കി പറഞ്ഞു ആതുകൊണ്ട കല്പണിക്കാർ ത്യ
ജിച്ച കല്ല തന്നെ കൊണിന്റെ തലയായി തീൎന്നിരിക്കുന്നു എന്ന</lg><lg n="൧൨"> എഴുതപ്പെട്ടിരിക്കുന്നത എന്ത✱ ആ കല്ലിന്മെൽ വീഴുന്നവനെല്ലാം
നുറുങ്ങപ്പെടും എന്നാലൊ അത ആരുടെ മെൽ എങ്കിലും വീണാൽ
അവനെ പൊടിയാക്കും✱</lg>

<lg n="൧൯"> ആ സമയത്ത തന്നെ പ്രധാനാചാൎയ്യന്മാരും ഉപാദ്ധ്യായന്മാരും
അവന്റെ മെൽ കൈകളെ വെപ്പാൻ നൊക്കി എന്നാറെ അവ
ർ ജനത്തെ ഭയപ്പെട്ടു എന്തുകൊണ്ടെന്നാൽ അവൻ ൟ ഉപമയെ</lg><lg n="൨൦"> തങ്ങളെകൊണ്ട പറഞ്ഞു എന്ന അവർ അറിഞ്ഞിരുന്നു✱ പിന്നെ
അവർ അവനെ കാത്തിരിക്കയും അവർ അവനെ നാടുവാഴിയുടെ
ആധിപത്യത്തിലും അധികാരത്തിലും എല്പിക്കെണ്ടുന്നതിന്നായിട്ട
അവന്റെ വാക്കുകളെ പിടിപ്പാൻ തക്കവണ്ണം തങ്ങളെ നീതിമാന്മാ</lg><lg n="൨൧">രെന്ന നടിക്കുന്ന ചാരന്മാരെ അയക്കയും ചെയ്തു✱ എന്നാറെ അ
വർ അവനൊട ചൊദിച്ച പറഞ്ഞു ഗുരൊ നി ന്യായമായി സംസാ
രിക്കയും ഉപദെശിക്കയും ചെയ്യുന്നു എന്നും ആളിനെ പ്രമാണിക്കാ
തെ ദൈവത്തിന്റെ മാൎഗ്ഗത്തെ സത്യത്തൊടെ ഉപദെശിക്കുന്നു</lg><lg n="൨൨"> എന്നും ഞങ്ങൾ അറിയുന്നു✱ കൈസറിന്ന വരിപ്പണം കൊടുക്കു</lg><lg n="൨൩">ന്നത ഞങ്ങൾക്ക ന്യായമൊ അല്ലയൊ✱ എന്നാറെ അവൻ അ
വരുടെ കൌശലത്തെ കണ്ടറിഞ്ഞ അവരൊട പറഞ്ഞു നിങ്ങൾ</lg><lg n="൨൪"> എന്തിന എന്നെ പരീക്ഷിക്കുന്നു✱ ഒരു പണത്തെ എനിക്ക കാ
ണിപ്പിൻ അതിന്ന ആരുടെ സ്വരൂപവും മെലെഴുത്തും ഉണ്ട കൈ</lg><lg n="൨൫">സറിന്റെ എന്ന അവർ ഉത്തരമായിട്ട പറഞ്ഞു✱ അപ്പൊൾ അ
വൻ അവരൊട പറഞ്ഞു അതുകൊണ്ട കൈസറിന്നുള്ളവയെ ൈ
കസറിന്നും ദൈവത്തിന്നുള്ളവയെ ദൈവത്തിന്നും കൊടുത്തുകൊ</lg><lg n="൨൬">ൾവിൻ✱ ജനങ്ങളുടെ മുമ്പാകെ അവന്റെ വാക്കുകളെ പിടിപ്പാൻ
അവൎക്ക കഴിഞ്ഞതുമില്ല പിന്നെ അവർ അവന്റെ ഉത്തരത്തി
ൽ ആശ്ചൎയ്യപ്പെട്ട മിണ്ടാതെ ഇരുന്നു✱</lg>

<lg n="൨൭"> അപ്പൊൾ ജീവിച്ചെഴുനീല്പില്ലയെന്ന തൎക്കിക്കുന്ന സാദൊക്കായെ
ക്കാരിൽ ചിലർ അടുക്കൽ വന്ന അവനൊട ചൊദിച്ച പറഞ്ഞു✱</lg><lg n="൨൮"> ഗുരൊ ഒരുത്തന്റെ സഹൊദരൻ ഭാൎയ്യ ഉണ്ടായി മരിക്കയും അ
വൻ പുത്രനില്ലാതെ മരിക്കയും ചെയ്താൽ അവന്റെ സഹൊദര
ൻ അവന്റെ ഭാൎയ്യയെ പരിഗ്രഹിക്കയും തന്റെ സഹൊദരന്ന
സന്തതിയെ ഉണ്ടാക്കുകയും ചെയ്യെണമെന്ന മൊശെ ഞങ്ങൾക്ക എ</lg><lg n="൨൯">ഴുതിയിരിക്കുന്നു✱ ആകയാൽ എഴ സഹൊദരന്മാർ ഉണ്ടായിരുന്നു</lg><lg n="൩൦"> മൂത്തവൻ ഒരു സ്ത്രീയെ പരിഗ്രഹിച്ച പുത്രനില്ലാതെ മരിച്ചു✱ രണ്ടാ</lg>

I 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/217&oldid=177121" എന്ന താളിൽനിന്ന് ശേഖരിച്ചത്