താൾ:GaXXXIV1.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦ മത്തായി ൫. അ.

<lg n="">നിന്ന ഒരു പ്രകാരത്തിലും പുറപ്പെട്ടുപൊകയില്ല✱</lg>

<lg n="൨൭">നീ വ്യഭിചാരം ചെയ്യരുത എന്ന പൂൎവന്മാരൊട പറയപ്പെട്ട
</lg><lg n="൨൮"> പ്രകാരം നിങ്ങൾ കെട്ടിട്ടുണ്ടല്ലൊ✱ എന്നാൽ ഞാൻ നിങ്ങളൊട
പറയുന്നു ഒരു സ്ത്രീയെ മൊഹിപ്പാനായ്ക്കൊണ്ട അവളെ നൊക്കു
ന്നവനെല്ലാം അപ്പൊൾ തന്നെ അവന്റെ ഹൃദയത്തിൽ അവളൊട
</lg><lg n="൨൯"> വ്യഭിചാരം ചെയ്തു✱ പിന്നെ നിന്റെ വലത്തുകണ്ണ നിന്നെ വിരു
ദ്ധപ്പെടുത്തുന്നു എങ്കിൽ അതിനെ ചൂന്ന നിങ്കൽനിന്ന കളക എന്തു
കൊണ്ടെന്നാൽ നിന്റെ ശരീരം മുഴുവനും നരകത്തിലെക്ക തള്ള
പ്പെടാതെ നിന്റെ അവയവങ്ങളിൽ ഒന്ന നശിച്ചുപൊകുന്നത നി
</lg><lg n="൩൦">നക്ക പ്രയൊജനമാകുന്നു✱ നിന്റെ വലതു കൈ നിന്നെ വിരു
ദ്ധപ്പെടുത്തുന്നു എങ്കിൽ അതിനെ ഛെദിച്ച നിങ്കൽനിന്ന കളക എ
ന്തുകൊണ്ടെന്നാൽ നിന്റെ ശരീരം മുഴുവനും നരകത്തിലെക്ക ത
ള്ളപ്പെടാതെ നിന്റെ അവയവങ്ങളിൽ ഒന്ന നശിച്ചുപൊകുന്ന
ത നിനക്കു പ്രയൊജനമാകുന്നു✱</lg>

<lg n="൩൧">പിന്നെ ആരെങ്കിലും തന്റെ ഭാൎയ്യയെ ഉപെക്ഷിക്കുമൊ അ
വൻ അവൾക്ക ഒരു ഉപെക്ഷണച്ചീട്ട കൊടുക്കെണം എന്ന പറ
</lg><lg n="൩൨">യപ്പെട്ടിട്ടുണ്ടല്ലൊ✱ എന്നാൽ ഞാൻ നിങ്ങളൊടപറയുന്നു ആരെ
ങ്കിലും വെശ്യാദൊഷം ഹെതുവായിട്ട അല്ലാതെ കണ്ട തന്റെ ഭാൎയ്യ
യെ ഉപെക്ഷിക്കുമൊ അവൻ അവളെ വ്യഭിചാരം ചെയ്യിപ്പിക്കു
ന്നു ആരെങ്കിലും ഉപെക്ഷിക്കപ്പെട്ടവളെ വിവാഹം ചെയ്യുമൊ അ
വനും വ്യഭിചാരം ചെയ്യുന്നു✱</lg>

<lg n="൩൩">പിന്നെയും നീ കള്ള സത്യം ചെയ്യരുത എന്നും നിന്റെ സത്യങ്ങ
ളെ കൎത്താവിന്ന ചെയ്യെണം എന്നും പൂൎവന്മാരൊട പറയപ്പെട്ട പ്ര
</lg><lg n="൩൪">കാരം നിങ്ങൾ കെട്ടിട്ടുണ്ടല്ലൊ✱ എന്നാൽ ഞാൻ നിങ്ങളൊട പറയു
ന്നു സത്യം ചെയ്ക തന്നെ അരുത സ്വൎഗ്ഗത്തെ കൊണ്ട അരുത അത
</lg><lg n="൩൫"> ദൈവത്തിന്റെ സിംഹാസനമല്ലൊ ആകുന്നത✱ ഭൂമിയെ കൊ
ണ്ടുമരുത അത അവന്റെ പാദപീഠമല്ലൊ ആകുന്നത യെറുശല
മിനെ കൊണ്ടുമരുത അത മഹാ രാജാവിന്റെ നഗരമല്ലൊ ആകു<lb/</lg><lg n="൩൬">>ന്നത✱ നിന്റെ തലയെ കൊണ്ടും സത്യം ചെയ്യരുത ഒരു രൊ
മത്തെ വെളുത്തോ കറുത്തോ ആക്കുവാൻ നിനക്ക കഴികയില്ല
</lg><lg n="൩൭">ല്ലൊ✱ എന്നാൽ നിങ്ങളുടെ വാക്ക ഉവ്വ ഉവ്വ അല്ല അല്ല എന്നി
രിക്കട്ടെ ഇവയിൽ അധികമായിട്ടുള്ളത ദൊഷത്തിങ്കൽനിന്ന വ
രുന്നതാകുന്നു✱</lg>

<lg n="൩൮">കണ്ണിന്ന പകരം കണ്ണെന്നും പല്ലിന്ന പകരം പല്ലെന്നും പറയ
</lg><lg n="൩൯">പ്പെട്ട പ്രകാരം നിങ്ങൾ കെട്ടിട്ടുണ്ടുല്ലൊ✱ എന്നാൽ ഞാൻ നിങ്ങ
ളൊട പറയുന്നു നിങ്ങൾ ദൊഷത്തൊട നെരിടരുത എന്നാൽ ആ
രെങ്കിലും നിന്റെ വലത്തെ കവിളിൽ നിന്നെ അടിക്കുന്നുവൊ അ
</lg><lg n="൪൦">വന്ന മറ്റതിനെയും തിരിച്ചുകൊൾക✱ വല്ലവനും നിന്നെ വ്യവഹാ
രത്തിന്ന വിളിച്ച നിന്റെ കുപ്പായത്തെ കൊണ്ടുപൊയ്കൊൾവാൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/20&oldid=176924" എന്ന താളിൽനിന്ന് ശേഖരിച്ചത്