താൾ:GaXXXIV1.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨ ലൂക്കൊസ ൭ അ

<lg n="൪൬"> എന്നാൽ ഞാൻ പറയുന്ന കാൎയ്യങ്ങളെ ചെയ്യാതെ നിങ്ങൾ എ</lg><lg n="൪൭">ന്നെ കൎത്താവെ കൎത്താവെ എന്ന എന്തിന വിളിക്കുന്നു✱ യാതൊ
രുത്തൻ എന്റെ അടുക്കൽ വരികയും എന്റെ വചനങ്ങളെ കെ
ൾക്കയും അപ്രകാരം തന്നെ ചെയ്കയും ചെയ്യുന്നുവൊ അവൻ ഇ
ന്നവനൊട സദൃശനാകുന്നു എന്ന ഞാൻ നിങ്ങൾക്ക കാണിക്കാം✱</lg><lg n="൪൮"> അവൻ ആഴെ കുഴിക്കയും ഒരു പാറയിൽ അടിസ്ഥാനത്തെ
ഇടുകയും ചെയ്തിട്ട ഭവനത്തെ പണിചെയ്തിട്ടുള്ളൊരു മനുഷ്യനൊ
ട സദൃശനാകുന്നു വലിയ വെള്ളം വന്നു ഒഴുക്കും ആ ഭവനത്തി
ന്മെൽ കഠിനമായി തട്ടി എന്നാറെയും അതിനെ ഇളക്കുവാൻ ക
ഴിഞ്ഞില്ല എന്തുകൊണ്ടെന്നാൽ അത ഒരു പാറയിന്മെൽ സ്ഥാപി</lg><lg n="൪൯">ക്കപ്പെട്ടിരുന്നു✱ എന്നാൽ കെൾക്കയും ചെയ്യാതെ ഇരിക്കയും ചെ
യ്യുന്നവൻ ഒരു അടിസ്ഥാനം കൂടാതെ മണ്ണിൽ ഭവനത്തെ പണി
ചെയ്തിട്ടുള്ളൊരു മനുഷ്യനൊട സദൃശനാകുന്നു അതിന്മെൽ നീരൊ
ഴുക്ക കഠിനമായി തട്ടി ഉടനെ അത വീഴുകയും ചെയ്തു ആ ഭവന
ത്തിന്റെ നാശം വലുതായിരുന്നു✱</lg>

൭ അദ്ധ്യായം

൧ ശതാധിപന്റെ വിശ്വാസം. — ൧൦ ക്രിസ്തു വിധവയുടെ പു
ത്രനെ ഉയിൎപ്പിച്ചത.— ൧൮ യൊഹന്നാന്റെ ദൂതന്മാരൊട
ഉത്തരം പറഞ്ഞത. — ൨൪ യൊഹന്നാനെ കുറിച്ച സാ
ക്ഷി പറഞ്ഞത.— ൩൬ മഗ്ദലെനെ മറിയ ക്രിസ്തുവിന്റെ
പാദങ്ങളെ കഴുകിയത

<lg n=""> പിന്നെ അവൻ തന്റെ വചനങ്ങളെ എല്ലാം ജനം കെൾക്കെ
അവസാനിച്ചതിന്റെ ശെഷം അവൻ കപ്പൎന്നഹൊമിലെക്ക പ്രവെ</lg><lg n="൨">ശിച്ചു✱ ഒരു ശതാധിപന്റെ ഭൃത്യൻ രൊഗമായി മരിക്കുമാറായി</lg><lg n="൩">രുന്നു അവൻ അവന മഹാ പ്രിയനായിരുന്നു✱ അവൻ യെശു
വിന്റെ വസ്തുതയെ കെട്ടാറെ യെഹൂദന്മാരുടെ മുപ്പന്മാരെ അവ
ന്റെ അടുക്കൽ അയച്ച തന്റെ ഭൃത്യനെ അവൻ വന്ന സൗഖ്യ</lg><lg n="൪">മാക്കെണമെന്ന അവനനൊട അപെക്ഷിപ്പിച്ചു✱ അവർ യെശുവി
ന്റെ അടുക്കൽ വന്നപ്പൊൾ താല്പൎയ്യമായിട്ട അവനൊട അപെ
ക്ഷിച്ച പറയുന്നു താൻ ഇതിനെ ചെയ്യെണ്ടുന്നതിന്ന അവൻ യൊ</lg><lg n="൫">ഗ്യനാകുന്നു✱ എന്തുകൊണ്ടെന്നാൽ അവൻ നമ്മുടെ ജാതിയെ സ്നെ
ഹിക്കുന്നു നമുക്ക ഒരു പള്ളിയെയും അവൻ തീൎപ്പിച്ചിരിക്കുന്നു✱</lg><lg n="൬"> അപ്പൊൾ യെശു അവരൊടു കൂടെ പൊയി എന്നാൽ അവൻ
പിന്നെ ഭവനത്തിൽനിന്ന എറ ദൂരം അല്ലാതായപ്പൊൾ ശതാധിപ
ൻ അവന്റെ അടുക്കലെക്ക സ്നെഹിതന്മാരെ അയച്ച അവനൊട
പറഞ്ഞു കൎത്താവെ പ്രയാസപ്പെടരുതെ എന്തുകൊണ്ടെന്നാൽ നീ</lg><lg n="൭"> എന്റെ പുരെക്കകത്ത കടപ്പാൻ ഞാൻ യൊഗ്യനല്ല✱ ഇതുകൊ
ണ്ട ഞാൻ എന്നെ നിന്റെ അടുക്കൽ വരുവാൻ യൊഗ്യനായി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/172&oldid=177076" എന്ന താളിൽനിന്ന് ശേഖരിച്ചത്