താൾ:GaXXXIV1.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൭ അ ൨൩

<lg n=""> വിചാരിച്ചിട്ടുമില്ല എങ്കിലും ഒരു വചനത്തെ പറഞ്ഞാലും എന്നാ</lg><lg n="൮">ൽ എന്റെ ഭൃത്യൻ സ്വസ്ഥനാകും✱ എന്തുകൊണ്ടെന്നാൽ ഞാനും
അധികാരത്തിൽ ആക്കപ്പെട്ട മനുഷ്യനാകുന്നു എന്റെ കീഴിൽ ഭട
ന്മാരും ഉണ്ട ഞാൻ ഒരുത്തനൊട പൊക എന്ന പറകയും അവൻ
പൊകയും മറ്റൊരുത്തനൊട വരിക എന്ന പറകയും അവൻ
നാം വരികയും എന്റെ ഭൃത്യനൊട ഇതിനെ ചെയ്ക എന്ന പറകയും</lg><lg n="൯"> അവൻ ചെയ്കയും ചെയ്യുന്നു✱ യെശു ൟ കാൎയ്യങ്ങളെ കെട്ടാറെ അ
വങ്കൽ ആശ്ചൎയ്യപ്പെട്ടു തിരിഞ്ഞിട്ട തന്നെ പിന്തുടരുന്ന ജനസംഘ
ത്തൊട പറഞ്ഞു ഞാൻ നിങ്ങളൊട പറയുന്നു ഞാൻ ഇസ്രാഎലി</lg><lg n="൧൦">ൽ കൂടെ ഇപ്രകാരമുള്ള വിശ്വാസത്തെ കണ്ടിട്ടില്ല✱ വിശെഷിച്ചും
അയക്കപ്പെട്ടവർ ഭവനത്തിലെക്ക തിരികെ വന്നപ്പൊൾ രൊഗി
യായിരുന്ന ഭൃത്യനെ സ്വസ്ഥനായി കണ്ടു✱</lg>

<lg n="൧൧"> അനന്തരം പിറ്റെ ദിവസത്തിൽ ഉണ്ടായത എന്തെന്നാൽ അ
വൻ നായിൻ എന്ന പെരുള്ളൊരു നഗരത്തിലെക്ക പൊയി അ
വന്റെ ശിഷ്യന്മാർ പലരും വളരെ ജനസംഘവും അവനൊട കൂ</lg><lg n="൧൨">ടെ ചെന്നു✱ അവൻ നഗരത്തിന്റെ വാതിലിന്ന സമീപിച്ചപ്പൊ
ൾ കണ്ടാലും തന്റെ മാതാവിന്ന എക പുത്രനായി മരിച്ച ഒരുത്ത
ൻ പുറത്ത കൊണ്ടുപൊകപ്പെട്ടു അവളും വിധവയായിരുന്നു നഗ</lg><lg n="൧൩">രത്തിലെ ജനങ്ങളും വളരെ അവളൊടു കൂടെയുണ്ടായിരുന്നു✱ എ
ന്നാൽ കൎത്താവ അവളെ കണ്ടാറെ അവളിൽ അലിവതൊന്നി ക</lg><lg n="൧൪">രയരുത എന്ന ഞാൻ അവളൊട പറഞ്ഞു✱ പിന്നെ അവൻ വന്നപ്രെ
തമഞ്ചത്തെ തൊട്ടു വഹിച്ചവരും നിന്നു അപ്പൊൾ അവൻ ബാല
ക എഴുനീല്ക്ക എന്ന ഞാൻ നിന്നൊട പറയുന്നു എന്ന പറഞ്ഞു✱</lg><lg n="൧൫"> പിന്നെ മരിച്ചവൻ എഴുനീറ്റിരുന്ന സംസാരിച്ചു തുടങ്ങി അവൻ</lg><lg n="൧൬"> അവനെ അവന്റെ അമ്മയ്ക്ക എല്പിക്കയും ചെയ്തു✱ അപ്പൊൾ എ
ല്ലാവൎക്കും ഭയം ഉണ്ടായി ഒരു വലിയ ദീൎഘദൎശി നമ്മുടെ ഇടയിൽ
ഉണ്ടായിരിക്കുന്നു എന്നും ദൈവം തന്റെ ജനത്തെ ദൎശിച്ചു എന്നും</lg><lg n="൧൭"> അവർ പറഞ്ഞ ദൈവത്തെ സ്തുതിക്കയും ചെയ്തു✱ അവന്റെ
ൟ വൎത്തമാനം യെഹൂദിയായിലൊക്കയും ചുറ്റുമുള്ള ദിക്കിലൊക്ക
യും എത്തി✱</lg>

<lg n="൧൮"> പിന്നത്തെതിൽ യൊഹന്നാന്റെ ശിഷ്യന്മാർ ൟ സകല കാ</lg><lg n="൧൯">ൎയ്യങ്ങളെ കുറിച്ചും അവനൊട അറിയിച്ചു✱ അപ്പൊൾ യൊഹന്നാ
ൻ തന്റെ ശിഷ്യന്മാരിൽ രണ്ടാളിനെ വിളിച്ചിട്ട അവരെ യെശു
വിന്റെ അടുക്കൽ അയച്ച വരുവാനുളളവൻ നീയൊ മറ്റൊരു</lg><lg n="൧൦">ത്തനായിട്ട ഞങ്ങൾ കാത്തിരിക്കയൊ എന്ന പറയിച്ചു✱ പിന്നെ
ആ മനുഷ്യർ അവന്റെ അടുക്കൽ വന്നാറെ പറഞ്ഞു വരുവാനു
ള്ളവൻ നീയൊ ഞങ്ങൾ മറ്റൊരുത്തനായിട്ട കാത്തിരിക്കയൊ
എന്ന പറവാൻ യൊഹന്നാൻ ബപ്തിസ്ത ഞങ്ങളെ നിന്റെ അ</lg><lg n="൨൪">ടുക്കൽ അയച്ചിരിക്കുന്നു✱ എന്നാൽ ആ സമയത്തിങ്കൽ തന്നെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/173&oldid=177077" എന്ന താളിൽനിന്ന് ശേഖരിച്ചത്