താൾ:GaXXXIV1.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൬ അ ൨൧

<lg n="൩൪"> അനന്തരം ഇന്നവരൊട വാങ്ങിക്കൊള്ളാമെന്ന നിങ്ങൾ നിശ്ചയി
ച്ച അവൎക്ക കടം കൊടുത്താൽ നിങ്ങൾക്ക എന്ത ദയ ഉള്ളു പാപി
കളും ശരിവരെ തിരികെ വാങ്ങികൊൾവാനായിട്ട പാപികൾക്ക ക</lg><lg n="൩൫">ടം കൊടുക്കുന്നുവല്ലൊ✱ എങ്കിലും നിങ്ങൾ നിങ്ങളുടെ ശത്രുക്കളെ
സ്നെഹിക്കയും നന്മചെയ്കയും തിരികെ ഒരു വസ്തുവിനെ ഇച്ശിക്കാ</lg><lg n="൩൫">തെ കടം കൊടുക്കയും ചെയ്വിൻ✱ എന്നാൽ നിങ്ങളുടെ ഫലം വള
രെ ആകും നിങ്ങൾ അത്യുന്നതനായവന്റെ പുത്രന്മാരാകയും ചെയ്യും
എന്തുകൊണ്ടെന്നാൽ അവൻ കൃതഘ്നന്മാരൊടും ദൊഷികളൊടും ദ
യാവാനാകുന്നു✱ അതുകൊണ്ട നിങ്ങളുടെ പിതാവ കരുണയുള്ളവ
നായിരിക്കുന്ന പ്രകാരം നിങ്ങളും കരുണയുള്ളവരാകുവിൻ✱</lg>

<lg n="൩൭"> വിധിക്കരുത എന്നാൽ നിങ്ങൾ വിധിക്കപ്പെടുകയില്ല കുറ്റം വി
ധിക്കരുത എന്നാൽ നിങ്ങൾ കുറ്റം വിധിക്കപ്പെടുകയില്ല ക്ഷമി</lg><lg n="൩൮">പ്പിൻ എന്നാൽ നിങ്ങൾ ക്ഷമിക്കപ്പെടും✱ കൊടുപ്പിൻ എന്നാൽ
നിങ്ങൾക്ക തരപ്പെടും അമൎന്ന കുലുങ്ങി മീതെ വഴിയുന്ന നല്ല അള
വിനെ ജനങ്ങൾ നിങ്ങളുടെ മടിയിലെക്ക തരും എന്തുകൊണ്ടെന്നാ
ൽ നിങ്ങൾ അളക്കുന്ന അളവ കൊണ്ട തന്നെ നിങ്ങൾക്ക തിരികെ</lg><lg n="൩൯"> അളക്കപ്പെടും✱ പിന്നെ അവൻ അവരൊട ഒരു ഉപമയെ പറ
ഞ്ഞു കുരുടന കുരുടനെ കൂട്ടികൊണ്ടുപൊകുവാൻ കഴിയുമൊ അ</lg><lg n="൪൦">വർ ഇരിവരും കുഴിയിലെക്ക വീഴുകയില്ലയൊ✱ ശിഷ്യൻ ത
ന്റെ ഗുരുവിലും മീതെ അല്ല തികഞ്ഞവനെല്ലാം തന്റെ ഗുരു</lg><lg n="൪൧">വിനെ പൊലെ ആകും താനും✱ വിശെഷിച്ചും നീ നിന്റെ ക
ണ്ണിൽ തന്നെയുള്ള കൊലിനെ വിചാരിക്കാതെ നിന്റെ സഹൊ</lg><lg n="൪൨">ദരന്റെ കണ്ണിലുള്ള കരടിനെ എന്തിന നൊക്കുന്നു✱ അല്ല നീ ത
ന്നെ നിന്റെ കണ്ണിലുള്ള കൊലിനെ കാണാതെ ഇരിക്കുമ്പൊൾ നി
ന്റെ സഹൊദരനൊട സഹൊദര ഞാൻ നിന്റെ കണ്ണിലുള്ള ക
രടിനെ കളവാൻ സമ്മതിക്ക എന്ന നിനക്ക എങ്ങിനെ പറവാൻ
കഴിയും കപടഭക്തിക്കാര മുമ്പെ നിന്റെ കണ്ണിൽനിന്ന കൊലിനെ
കളക ആപ്പൊൾ നിന്റെ സഹൊദരന്റെ കണ്ണിലുള്ള കരടിനെ</lg><lg n="൪൩"> കളവാൻ നിനക്ക നല്ലവണ്ണം കാണുകയും ചെയ്യും✱ എന്തുകൊണ്ടെ
ന്നാൽ ഒരു നല്ല വൃക്ഷം ആകാത്ത ഫലത്തെ തരുന്നില്ല ഒരു ആ</lg><lg n="൪൪">കാത്ത വൃക്ഷം നല്ല ഫലത്തെ തരുന്നതുമില്ല✱ ഒരൊരൊ വൃക്ഷം
അതാതിന്റെ സ്വന്ത ഫലം കൊണ്ടല്ലാ അറിയപ്പെടുന്നത എ െ
ന്തന്നാൽ മുള്ളുകളിൽനിന്ന അത്തിപ്പഴങ്ങളെ പറിക്കുമാറില്ല ഞെ
രിഞ്ഞിൽ പടൎപ്പകളിൽനിന്ന മുന്തിരിങ്ങാപഴത്തെ പറിക്കുമാറില്ല</lg><lg n="൪൫">✱ ഒരു നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷെപത്തി
ൽനിന്ന നല്ലതായുള്ളതിനെ പുറപ്പെടീക്കുന്നു ദൊഷമുള്ളൊരു മ
നുഷ്യൻ തന്റെ ഹൃദയത്തിലെ ദുൎന്നിക്ഷെപത്തിൽനിന്ന ദൊ
ഷമായുള്ളതിനെയും പുറപ്പെടീക്കുന്നു ഹൃദയത്തിന്റെ പരിപൂൎണ്ണ
തയിൽനിന്നല്ലൊ അവന്റെ വായ സംസാരിക്കുന്നത✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/171&oldid=177075" എന്ന താളിൽനിന്ന് ശേഖരിച്ചത്