താൾ:GaXXXIV1.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦ ലൂക്കൊസ ൬ അ

<lg n=""> ബാധിക്കപ്പെട്ടവരും (ഉണ്ടായിരുന്നു) അവർ സൗഖ്യമാക്കപ്പെടുക</lg><lg n="൧൯">യും ചെയ്തു✱ വിശെഷിച്ച സംഘമെല്ലാം അവനെ തൊടുവാനാ
യിട്ട ശ്രമിച്ചു. എന്തുകൊണ്ടെന്നാൽ അവങ്കൽനിന്ന ശക്തി പുറപ്പെട്ട
എല്ലാവരെയും സൌഖ്യമാക്ക✱</lg>

<lg n="൨൦"> പിന്നെ അവൻ തന്റെ ശിഷ്യന്മാരുടെ നെരെ തന്റെ കണ്ണു
കളെ ഉയൎത്തി പറഞ്ഞു ദരിദ്ര്യന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ അ
തെന്തുകൊണ്ടെന്നാൽ ദൈവത്തിന്റെെ രാജ്യം നിങ്ങൾക്കുള്ളതാകു</lg><lg n="൨൧">ന്നു✱ ഇപ്പൊൾ വിശന്നിരിക്കുന്ന നിങ്ങൾ ഭാഗ്യവാന്മാർ അതെന്തു
കൊണ്ടെന്നാൽ നിങ്ങൾ തൃപ്തന്മാരാകും ഇപ്പൊൾ കരയുന്ന നിങ്ങൾ</lg><lg n="൨൨"> ഭാഗ്യവാന്മാർ അതെന്തുകൊണ്ടെന്നാൽ നിങ്ങൾ ചിരിക്കും✱ മനുഷ്യ
പുത്രന്റെ നിമിത്തമായിട്ട മനുഷ്യർ നിങ്ങളെ ദ്വെഷിക്കുമ്പൊളും
നിങ്ങളെ ഭ്രഷ്ടാക്കി കളകയും നിന്ദിക്കയും നിങ്ങളുടെ നാമത്തെ ദൊ
ഷമുള്ളതെന്ന വെച്ച തളളികളകയും ചെയ്യുമ്പൊളും നിങ്ങൾ ഭാഗ്യ</lg><lg n="൨൩">വാന്മാരാകുന്നു✱ ആ നാട്ടിൽ സന്തൊഷിക്കയും പ്രസാദത്തൊടെ
നൃത്തം ചെയ്കയും ചെയ്വിൻ എന്തുകൊണ്ടെന്നാൽ കണ്ടാലും നിങ്ങളു
ടെ ഫലം സ്വൎഗ്ഗത്തിൽ വളരയാകുന്നു അതെന്തുകൊണ്ടെന്നാൽ ഇ
പ്രകാരം തന്നെ അവരുടെ പിതാക്കന്മാർ ദീൎഘദൎശികളൊട ചെ</lg><lg n="൨൪">യ്തു✱ എങ്കിലൊ സമ്പന്നന്മാരായുള്ള നിങ്ങൾക്ക ഹാകഷ്ടം നിങ്ങൾ</lg><lg n="൨൫"> നിങ്ങളുടെ ആശ്വാസത്തെ പ്രാപിച്ചിരിക്കുന്നുവല്ലൊ✱ തൃപ്തന്മാരാ
കുന്ന നിങ്ങൾക്ക ഹാ കഷ്ടം അതെന്തുകൊണ്ടെന്നാൽ നിങ്ങൾ വിശ
ന്നിരിക്കും ഇപ്പൊൾ ചിരിക്കുന്ന നിങ്ങൾക്ക ഹാകഷ്ടം അതെന്തുകൊ</lg><lg n="൨൬">ണ്ടെന്നാൽ നിങ്ങൾ ദുഃഖിച്ച കരയും✱ സകല മനുഷ്യരും നിങ്ങളെ
കുറിച്ച നന്മ പറയുമ്പൊൾ നിങ്ങൾക്ക ഹാ കഷ്ടം ഇപ്രകാരമല്ലൊ
അവരുടെ പിതാക്കൻമാർ കള്ള ദിൎഘദൎശികളൊട ചെയ്തത✱</lg>

<lg n="൨൭"> എങ്കിലൊ കെൾക്കുന്നവരായ നിങ്ങളൊട ഞാൻ പറയുന്നു നി
ങ്ങളുടെ ശത്രുക്കളെ സ്നെഹിപ്പിൻ നിങ്ങളെ പകെക്കുന്നവൎക്ക ഗുണം</lg><lg n="൨൮"> ചെയ്വിൻ✱ നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കയും നിങ്ങളെ</lg><lg n="൨൯"> ഉപദ്രവിക്കുന്നവൎക്ക വെണ്ടി പ്രാൎത്ഥിക്കയും ചെയ്വിൻ✱ ഒരു കവ
ളിൽ നിന്നെ അടിക്കുന്നവന്ന മറ്റതിനെയും കാണിച്ച കൊടുക്ക
നിന്റെ വസ്ത്രത്തെ എടുത്ത കൊണ്ടുപൊകുന്നവനൊട നിന്റെ</lg><lg n="൩൦"> അങ്കിയെയും വിരൊധം പറയരുത✱ നിന്നൊട യാചിക്കുന്നവന
എല്ലാവന്നും കൊടുക്ക നിന്റെ വസ്തുക്കളെ എടുത്തുകൊളളുന്നവ</lg><lg n="൩൧">നൊട തിരികെ ചൊദിക്കയുമരുത✱ വിശെഷിച്ച മനുഷ്യർഎതുപ്ര
കാരം നിങ്ങൾക്ക ചെയ്യെണമെന്ന നിങ്ങൾ ഇച്ശിക്കുന്നുവൊ അപ്ര</lg><lg n="൩൨">കാരം തന്നെ നിങ്ങൾ അവൎക്കും ചെയ്വിൻ✱ എന്നാൽ നിന്റെ സ്നെ
ഹിക്കുന്നവരെ നിങ്ങൾ സ്നെഹിച്ചാൽ നിങ്ങൾക്ക എന്തദയ ഉളളു പാ</lg><lg n="൩൩">പികളും തങ്ങളെ സ്നെഹിക്കുന്നവരെ സ്നെഹിക്കുന്നുവല്ലൊ✱ പിന്നെ
നിങ്ങൾക്ക നന്മ ചെയ്യുന്നവൎക്ക നിങ്ങൾ നന്മചെയ്താൽ നിങ്ങൾക്ക
എന്ത ദയ ഉള്ളു പാപികളും അപ്രകാരം തന്നെ ചെയ്യുന്നുവല്ലൊ✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/170&oldid=177074" എന്ന താളിൽനിന്ന് ശേഖരിച്ചത്