താൾ:CiXIV68a.pdf/417

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 405 —

ആ ഭാവം — ഭോഷ്കല്ല — നിണക്കു മുഴുത്തു പാരം (കൃ. ച.) ചെമ്പിൻ്റെതോ ഓട്ടിൻ്റെതോ — നിശ്ചയമില്ല — പാത്രം കൊണ്ടുവന്നു (പൊലീ) എന്നുള്ളതു — അന്തരം ഇല്ല — പറഞ്ഞേ മതിയാവു - ഞാൻ — അന്തരം ഇല്ല — ഒരു ഭൂപനായ്‌വാണു (ചാണ=നിസ്സംശയം മുതലായവ 684 ഉപ in both cases loosely) അവൾ പാദം — എങ്ങനേ എന്നറിഞ്ഞില്ല — ഗജഭ്രാന്തിമൂലം കാന്തൻ്റെ മെയ്യിൽ ചെന്നു (പ. ത.) മൂഷികപ്പൈതലേ മുനീന്ദ്രൻ കണ്ടു കൌതുകം പൂണ്ടു — തപസ്സിൻപ്രഭാവങ്ങൾ അറിഞ്ഞുകൂടാ നൂനം — തപസ്വീശ്വരൻ ഒരു കന്യകയാക്കി (പ. ത.)

3. അതു പോലെ തിട്ടമായിട്ടു (വിശേഷിച്ചു സംഭാവനകളോടേ.)

ഊഴിയിൽ പാൎത്തുകണ്ടാൽ, അന്തരാപാൎത്താൽ, ചിന്തിച്ചു കണ്ടാൽ (ചാണ.) വിധിവശാൽ ഇങ്ങനേ (ചാണ.) എഴുതിയ പത്രങ്ങൾ ഇവിടെ ബഹുവിധം — അറിക — യുണ്ടു (ചാണ.) മദ്യപൻ — ഇവർ എല്ലാം കരുതീടേണം — ബ്രഹ്മഹന്താവിനൊക്കും (ഭാര.) കൎമ്മങ്ങൾ ഒന്നാൽ തന്നേത്താൻ-അറികെന്നുമേ — വന്നുകൂടാ (കൈ. ന.)

4. ചോദ്യത്തിൽ: വിധിബലം ആർ അറിഞ്ഞിരിക്കുന്നു (ഭാര.= കഷ്ടം.)

5. ആശ്ചൎയ്യാൎത്ഥത്തിൽ: നാടും എന്തൊരു കഷ്ടം — പറിച്ചു — കില്ലില്ല (ഭാര.) കഷ്ടം ഇതെന്നേ പറഞ്ഞുകൂടും (ചാണ.) അയ്യോ കാൺ വിധിബലം (ചാണ.) കഷ്ടം, ഹന്ത ഹന്ത, അയ്യോ, ശിവ ശിവ മുതലായവ 335 — 341 കാണ്ക.

6. രണ്ടു അഭ്യന്തരവാചകങ്ങൾ: ഒരു നാരിയെ ധീരനാം പൎവ്വതരാജനെ കൊല്ലുവാൻ — കാഠിന്യഹൃദയൻ അവൻ — എന്നോടു മറ്റൊരു കാൎയ്യം പറഞ്ഞു — നിൎമ്മിപ്പിച്ചു — കശ്മലൻ—(ചാണ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/417&oldid=182552" എന്ന താളിൽനിന്ന് ശേഖരിച്ചത്