താൾ:CiXIV68a.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 209 —

ഉ-ം ഞാൻ വരുന്ന. വന്ന ദിവസം=വരുന്നു, വന്നു ആ ദിവസം (the day, on which I came=I came and on that very day-വരുന്നു-ഉ+ അ=വരുന്ന, വന്നു-ഉ+അ=വന്ന 229. 230, 2 കാണ്ക.) നഗരത്തിൽ കലഹം ചെയ്ത (=ചെയ്തു, ആ) മനുഷ്യൎക്കു ശിക്ഷ വന്നു.

2. THEIR CONSTRUCTION IS RESOLVABLE BY "WHO, WHICH", OR INDICATIVE “THAT,” OR BY PARTICIPLES, OR BY NOUNS (THIS PARTICIPLE, STANDS FOR ALL THE CASES OF THE ENGLISH RELATIVE PRONOUN).

587. രണ്ടു മൂന്നു പദങ്ങളെ ഒന്നാക്കികെട്ടുന്ന ഉപയോഗമാവിതു — ഉ-ം (Cfr. wearing clothes, falling sickness etc.)

1.) വൎത്തമാനം- ചിരിക്കുന്ന ഒച്ച കേട്ടു; (the voice of laughter) കാൎയ്യം ആകക്കെടുന്ന ശോകം (കേ. രാ) വന്മദം പെരിയ ദുൎമ്മതേ (ഭാര. 174 കാണ്ക.) മറ്റുള്ളവര ഉപദ്രവിച്ചു ദ്രവ്യം കൊണ്ടു പോകുന്ന കള്ളൻ. കമ്പത്തെ കൊണ്ട് പാരിടം തന്നുടെ സംഭവം തന്നെയും പാലനവും ഇല്ലായ്യ തന്നെയും ആചരിച്ചിട്ടുവാൻ കല്യത കോലുന്ന ചില്ലിയുമായി (കൃ. ഗാ. eyebrows, the moving whereof would suffice to save or annihilate this world) താതനെ പിരിയുന്ന ദുഃഖം (ഭാര. the pain of leaving a father) (229 കാണ്ക.)

ഭാവ്യർത്ഥം. നാളെ പോകുന്ന ആൾ (the person, who will leave tomorrow).

2.) ഭൂതം-ജനിച്ചരാശി; (the sign under which he is born) കെട്ടിയ മരത്തിനു കുത്തുമരുതു (പഴ.) ദ്വാദശി നോറ്റ ഫലം (ഹ. ന. കീ the reward for fasting) ശസ്ത്രങ്ങൾ ഏറ്റ നോവു (ഭാര. pain caused by) ഇണപെറ്റ സഹജൻ കേ. രാ. twin brother) കേണിതു മരിച്ച ശങ്കയാൽ (കേ. രാ. they wept fearing D. may be dead already) കുരങ്ങു ചത്ത കുറവൻ (പഴ. the K. whose money) രാജാവ് പശുവിനെ കൊടുത്ത ബ്രാഹ്മണൻ the Br. to whom) ദേവി തൻ ചൊല്ല് എല്ലാം നെഞ്ചകം പൂകിന കുഞ്ചൻ (കൃ. ഗാ. K. into whose heart all her words had entered). കട്ട മുതൽ (stolen goods). ഇരുന്ന ഭൂമിയെ ഉപേക്ഷിക്കാം (one may give up the country in which one lived) അവർ നിന്നൊരു ദേശവും, വന്നൊരു വേലയും കൂടിമറന്നു (കൃ. ഗാ.) മാനിനെ കൊന്നൊരു മാംസം (കൃ. ഗ.) നമ്മെ പിരിഞ്ഞുള്ള വേദന (കൃ. ഗാ. pain of separation from us) മുറിഞ്ഞുള്ള താപം (ഭാര.) വന്ന സംഗതി (the reason why one has come) (229 കാണ്ക.)

സ്പഷ്ടഭൂതം: വില്ല് ഒരുനാളും തൊട്ടിട്ടില്ലാത ഭൂദേവൻ (ഭാര.)

നിഷേധഭൂതം: (ദുൎല്ലഭം)-ആരുമേ അറിയാഞ്ഞൊരു ദേശത്തിൽ (കേ. രാ. പൂണാഞ്ഞു എന്നുള്ളു വേദന) (281, 2 (കാണ്ക)

3.) ൧ാം ഭാവി (ശീലഭാവി): വൈരാഗ്യം വരും കഥ (ഭാര.) ഉള്ളിൽ നടുങ്ങും കടത്തില വാളുകൾ (ഭാര=നടുങ്ങുമാറ്റുള്ള), തപമിയലും ഋഷിമാരെ 27

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/221&oldid=182356" എന്ന താളിൽനിന്ന് ശേഖരിച്ചത്