താൾ:CiXIV38.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രം‌അശുദ്ധം‌എന്നവിചാരവും‌നാണവും‌ഉണ്ടായി‌ഇലകളെകൊണ്ടു
നഗ്നതയെമൂടുകയുംചെയ്തു-ഇവ്വണ്ണം‌മനസ്സാക്ഷിനിങ്ങൾ്ക്കുദൈവമു
ഖെനദൊഷമുണ്ടെന്നുബൊധം‌വരുത്തിയതിനാൽയഹൊവസമീ
പിച്ചപ്പൊൾഇരുവരുംഭയപ്പെട്ടു‌ഒളിച്ചുകൊണ്ടിരുന്നു.

൩., ശിക്ഷാവാഗ്ദത്തങ്ങളും

അനന്തരം‌യഹൊവ‌അവരെഉണ്ടായപ്രകാരം‌ഏറ്റുപറയിച്ചുപാ
പബൊധം‌വരുത്തിയതിന്റെശെഷം‌ആദ്യം‌ദൊഷം‌ചെയ്യിച്ചവ
ന്നും‌പിന്നെചെയ്തവന്നുംശിക്ഷവിധിച്ചുകല്പിച്ചു—ആശിക്ഷമരണം
എങ്കിലുംഅന്ന്ഏറഭയങ്കരമായിതൊന്നീട്ടില്ല—സൎപ്പം‌വയറുകൊ
ണ്ടുനടന്നുമനുഷ്യരൊടു‌കുടിപ്പകയായിപാൎക്കെണ്ടിവരുന്നതിനാൽ
വഞ്ചകന്മാരുടെപാപാനുഭവം‌തെളിവായിവന്നു—സ്ത്രീചെയ്തദൊഷ
ത്തിന്നു പ്രസവ വെദനയും‌പുരുഷപ്രഭുത്വവും‌യൊഗ്യശിക്ഷയായി
തൊന്നിപുരുഷൻകഷ്ടപ്പെട്ടു കൃഷിചെയ്തുദുഃഖെനദിവസംകഴി
ച്ചുദെഹം‌ഉത്ഭവിച്ചപൊടിയിൽമടങ്ങിചെരെണ്ടുന്നദിവസത്തിന്നു
കാത്തുകൊണ്ടിരിക്കെണ്ടിയതിനാൽവരുവാനുള്ളസന്തതിഅവ
നെപൊലെകഷ്ടമരണങ്ങൾ്ക്കും പാത്രമായ്ചമഞ്ഞു—മനുഷ്യർഈകെ
ട്ടതിന്നുമുമ്പെയഹൊവവഞ്ചകനൊടുസ്ത്രീയുടെസന്തതികഷ്ടാനുഭ
വത്തൊടെങ്കിലും‌നിന്നെജയിച്ചു കളയുംഎന്നൊരുവചനം‌പറഞ്ഞു
ൾ്ക്കുയാൽഅവരുടെദുഃഖത്തിന്നുആശ്വാസവുംകൂടിചെൎന്നു—ഞാ
നും‌നീയുംമരിക്കെണ്ടിവന്നാലും‌മനുഷ്യജാതിഅറ്റുപൊകയില്ല—
ഈവഞ്ചിച്ചവന്നുഎന്നെന്നെക്കും‌നമ്മെതൊല്പിച്ചുകളഞ്ഞുഇഷ്ട
പ്രകാരംനടത്തുവാൻഅനുവാദം‌ഇല്ലഎന്നും‌ഉള്ളൊരുനിശ്ചയം
ഉണ്ടാകയും ചെയ്തു-

൪., പാപക്ഷമയുംശിക്ഷാനുഷ്ഠാനവും

പുരുഷൻഈവാഗ്ദത്തം‌വിശ്വസിച്ചുസ്ത്രീയെജീവികളുടെഅമ്മയായ
ഹവ്വഎന്നപെർധരിപ്പിച്ചപ്പൊൾ യഹൊവവിശ്വാസത്താൽപ്ര
സാദിച്ചുനഗ്നതയെമൂടി നാണം‌അകറ്റെണ്ടതിന്നുഇരുവരെയും
തൊലുകളെകൊണ്ടുടുപ്പിച്ചു—എന്നാറെയുംപാപഫലം‌അനുഭവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/8&oldid=195842" എന്ന താളിൽനിന്ന് ശേഖരിച്ചത്