താൾ:CiXIV38.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

ള്ളുംയരുശലെമിലുംയഹൂദയിൽഎല്ലാടവുംഎനിക്കസാക്ഷി
കളായിനില്ക്കെണമെന്നുകല്പിച്ചുസ്വൎഗ്ഗാരൊഹണമായിഒരു
മെഘംഅവനെകൈക്കൊണ്ടുഉടനെരണ്ടുദെവദൂതന്മാർശിഷ്യ
രുടെഅരികെനിന്നുനിങ്ങൾഎന്തിന്നുആകാശത്തിലെക്ക്
നൊക്കിനില്ക്കുന്നുഈയെശുസ്വൎഗ്ഗത്തിലെക്ക്പൊകുന്നപ്രകാരംത
ന്നെഅവിടെനിന്നുവരുംഎന്നുഅവരൊടുപറഞ്ഞു—

൩൩., യഹൂദരുടെഅപൊസ്തലന്മാർ

ശിഷ്യന്മാർകല്പനപ്രകാരംയരുശലെമിൽകാത്തിരുന്നസമ
യംശത്രുവശത്തിൽതന്റെഗുരുവിനെഎല്പിച്ചുമരിച്ചുകളഞ്ഞ
കൎയ്യൊത്യനായയഹൂദെക്ക്‌പകരംആദ്യവസാനത്തൊളംഅവ
രൊടുകൂടിഇരുന്നമത്തിയഎന്നവനെതെരിഞ്ഞെടുത്തുഅ
പൊസ്തലസ്ഥാനത്തിൽആക്കുകയുംചെയ്തു—വാരൊത്സവംഎന്ന
പെന്തകൊസ്തയിൽശിഷ്യന്മാർഎല്ലാവരുംഏകമനസ്സൊടെഒ
രുസ്ഥലത്തിരുന്നപ്പൊൾആകാശത്തിൽനിന്നു‌കൊടുങ്കാറ്റൊ
ട്ടം‌പൊലെഅവർഇരുന്നവീടുമുഴുവനുംനിറച്ചൊരുമുഴക്കംഉ
ണ്ടായി—ഒരൊരുത്തന്റെ‌മെൽഒരൊതീപ്പൊരിഇറങ്ങിഅവ
ർഎല്ലാവരുംപരിശുദ്ധാത്മാവ്‌നിറഞ്ഞവരായി‌കണ്ടുകെട്ട
ദൈവത്തിന്റെ‌മഹത്വകാൎയ്യങ്ങളെ‌പലദെശങ്ങളിൽനിന്നുംയരു
ശലെമിലെക്ക്‌വന്നജനങ്ങൾകെൾ്ക്കെപലഭാഷകളിലുംഘൊ
ഷിച്ചറിയിക്കയുംചെയ്തു—ചിലപരിഹാസക്കാർഅവരെമദ്യ
പായികൾഎന്നുപറഞ്ഞപ്പൊൾപെത്രുഎഴുനീറ്റുഇവർമദ്യ
പായികൾഅല്ല–യഹൊവമുമ്പെ‌യൊവെൽപ്രവാചക‌മുമ്പെ
നഅരുളിച്ചെയ്തതിനെഈദിവസത്തിൽനിവൃത്തിയാക്കിനി
ങ്ങൾഅജ്ഞാനംകൊണ്ടുക്രൂശിൽതറെച്ചയെശുക്രീസ്തൻജീവി
ച്ചെഴുനീറ്റുസ്വൎഗ്ഗാരൊഹണമായിഎല്ലാവരുടെകൎത്താവും‌ര
ക്ഷിതാവും‌ആകുന്നു‌എന്നറിക—ഇപ്രകാരംപറഞ്ഞപ്പൊൾ
അനുതാപവുംവിശ്വാസവുംജനിച്ചമൂവായിരംജനങ്ങളെസ
ഭയിൽചെൎപ്പാൻസംഗതിവന്നു—സഭക്കാരെല്ലാവരുംഅവൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/55&oldid=195759" എന്ന താളിൽനിന്ന് ശേഖരിച്ചത്