താൾ:CiXIV38.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

പെത്രുവുംയൊഹനാനുംകൎത്താവിന്റെശരീരംദ്രവിച്ചുപൊകാ
യ്വാൻസുഗന്ധവൎഗ്ഗങ്ങൾചെൎപ്പാനായിട്ടുശ്മശാനത്തിന്നരികിൽപൊ
യപ്പൊൾആയുധക്കാർഭ്രമിച്ചുഒടിഎന്നുംകല്ലുരുട്ടികളഞ്ഞുഎ
ന്നുംകണ്ടുഅടുത്തു‌ചെന്നു‌ശ്മശാനത്തിൽനൊക്കിയാറെകൎത്താവി
ന്റെ‌ശരീരംകണ്ടില്ല—ഒരു‌ദൈവദൂതൻഅതിൽനിന്നുഅവ
രൊടുനിങ്ങൾഅന്വെഷിക്കുന്നയെശുഇവിടെഇല്ലഅവൻഎ
ഴുനീറ്റുമുന്നിശ്ചയിച്ചപ്രകാരംനിങ്ങൾഗലീലദെശത്തു‌വെച്ചു
അവനെകാണുമെന്നു‌പറഞ്ഞു–യെശുഅന്നുമുതൽനാല്പത്ദി
വസത്തിന്നകംചിലവട്ടംമാഹാത്മ്യത്തൊടെശിഷ്യൎക്കുപ്രത്യ
ക്ഷനായ്വന്നു—ശത്രുക്കളൊദ്രൊഹംകാണായ്ക‌കൊണ്ടു‌ശിഷ്യന്മാ
ർവന്നു‌മൊഷ്ടിച്ചുഎന്നുപ്രസിദ്ധമാക്കി—ദൂതൻകല്പിച്ചപ്രകാ
രംശിഷ്യന്മാർഗലീലയിൽഖെന്നുഅവനെകാണുകയും‌ചെയ്തു—
യെശു‌അവരൊടുസ്വൎഗ്ഗത്തിലുംഭൂമിയിലുംസകലാധികാരം‌എ
നിക്കനല്കപ്പെട്ടിരിക്കുന്നു‌ആകയാൽനിങ്ങൾഭൂലൊകത്തിൽ
ഒക്കയുംപൊയിട്ടുസകല‌സൃഷ്ടിക്കും‌സുവിശെഷത്തെ‌ഘൊഷി
പ്പിൻപിതാപുത്രൻപരിശുദ്ധാത്മാവ്‌എന്നീ‌നാമത്തിൽസ്നാ
നംചെയ്യിച്ചുംഞാൻനിങ്ങളൊടുകല്പിച്ചതൊക്കയും‌പ്രമാണി
പ്പാന്തക്കവണ്ണം‌ഉപദെശിച്ചുംഇങ്ങിനെ‌സകലജാതികളെയും‌ശി
ഷ്യരാക്കികൊൾ്വിൻ—കണ്ടാലുംലൊകാവസാനത്തൊളം‌ഞാൻഎ
ല്ലായ്പൊഴും‌നിങ്ങളൊടുകൂട‌ഉണ്ടെന്നുകല്പിച്ചു—൪൦ദിവസംകഴി
ഞ്ഞശെഷംഅവരെപ്രവാചകവാക്യപ്രകാരംഇസ്രായെലരു
ടെരക്ഷിതാവ്‌പ്രത്യക്ഷനാകെണ്ടുന്നയരുശലെംസമീപ
മുള്ളഒലീവ്‌മലമെൽവരുത്തിയപ്പൊൾഅവർഅവനൊടുകൎത്താ
വെനീഈകാലത്തുരാജ്യംഇസ്രായെലിന്നുയഥാസ്ഥാനമാക്കുമൊ
എന്നുചൊദിച്ചാറെപിതാവ്അങ്ങിനെചെയ്വാൻസ്വാധികാരത്തി
ൽവെച്ചകാലംഅറിവാൻനിങ്ങൾ്ക്കയൊഗ്യതയില്ല‌നിങ്ങൾയരുശ
ലെമിൽനിന്നുപൊകാതെ‌പിതാവിന്റെ‌വാഗ്ദത്തത്തിന്നായികാ
ത്തിരിപ്പിൻആത്മാവ്‌വരുമ്പൊൾനിങ്ങൾശക്തികൈക്കൊ


7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/54&oldid=195761" എന്ന താളിൽനിന്ന് ശേഖരിച്ചത്