താൾ:CiXIV38.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

ണുഭയംനീങ്ങിഎഴുനീറവറെആദുഷ്ടർതന്നെകെട്ടീകൊണ്ടുപൊ
കുവാൻജീവപ്രഭുസമ്മതിച്ചുശിഷ്യന്മാരുംഅവനെവിട്ടൊടിപൊ
കയുംചെയ്തു—ആരാത്രീയിൽതന്നെഅവർയെശുവിനെഅധികാരി
കളുടെമുമ്പിൽകൊണ്ടുപൊയിനിറുത്തികള്ളസാക്ഷിക്കാരെവി
ളിച്ചുവിസ്തരിച്ചപ്പൊൾസാക്ഷിപറ്റായ്കകൊണ്ടുമഹാചാൎയ്യനായക
യഫാഎഴുനീറ്റുഅവനൊടുനീദൈവപുത്രനായയെശുവൊഎന്നു
ഞങ്ങളൊടുപറയെണമെന്നുകല്പിച്ചാറെയെശുഅവനൊടുനീപറ
ഞ്ഞുവല്ലൊ—വിശെഷിച്ചുഇതുമുതൽമനുഷ്യപുത്രൻമഹത്വത്തിന്റെ
വലത്തുഭാഗത്തിരിക്കയുംആകാശമെഘങ്ങളിൽവരികയുംചെ
യ്യുന്നതിനെനിങ്ങൾകാണുമെന്നുപറഞ്ഞപ്പൊൾകയഫാവസ്ത്ര
ങ്ങളെകീറിഇവൻദൈവദൂഷണംപറഞ്ഞത്കൊണ്ടുമരണശി
ക്ഷെക്കയൊഗ്യനാകുന്നുഎന്നുവിധിച്ചുഎല്ലാവരുംസമ്മതിച്ചുഎ
ങ്കിലുംഅവൎക്കകൊല്ലുവാൻന്യായമില്ലായ്കകൊണ്ടുഅവനെനാടു
വാഴിയായപൊന്ത്യപിലാത്തന്റെഅടുക്കൽഅയച്ചുഇവൻതന്നെ
താൻരാജാവാക്കുവാനുംജനങ്ങളെരൊമരൊടുമത്സരിപ്പിപ്പാ
നുംഭാവിച്ചുഎന്നറിയിക്കയുംചെയ്തു—കൊല്ലുവാൻതക്കദൊഷം
പിലാതൻയെശുവിൽകാണായ്കകൊണ്ടുംഅവൻഗലീലക്കാരനാ
കകൊണ്ടുംആപെരുനാൾകഴിപ്പാൻയരുശലെമിൽവന്നഹെരൊ
ദാരാജാവിന്റെഅടുക്കൽകാൎയ്യസൂക്ഷ്മംഅറിവാനായിഅവ
നെഅയച്ചുയെശുആദുഷ്ടനൊടുഒരുവാക്കുപൊലുംപറയാതെഇ
രുന്നതിനാൽരാജാവ്അവനെപരിഹസിച്ചുപിലാതന്റെഅടുക്ക
ൽതന്നെതിരിച്ചയച്ചസമയംഞാൻദൈവപുത്രനാകുന്നുഎന്നു
യെശുചൊന്നതുപിലാതൻകെട്ടുശങ്കിച്ചിട്ടുംകൊപമത്തജനങ്ങൾ
അവനെക്രൂശിൽതറെക്കെണംഎന്നുംഅല്ലായ്കിൽകൈസരി
നൊടുഅറിയിക്കുമെന്നുംനിലവിളിക്കകൊണ്ടുനാടുവാഴിക്കഭയംഅ
ധികംവൎദ്ധീച്ചുഅവരുടെഇഷ്ടപ്രകാരംയെശുവിനെകൊല്ലുവാ
ൻകല്പിക്കയുംചെയ്തു—അതിന്നുരണ്ടുമൂന്നുദിവസംമുമ്പെഅവനെ
രാജാവിനെപൊലെബഹുമാനിച്ചവരിൽഒരുവനുംഅവനെകഷ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/52&oldid=195764" എന്ന താളിൽനിന്ന് ശേഖരിച്ചത്