താൾ:CiXIV38.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

ക്രമത്താലെമന്ത്രീയായിവാണു—അവൻദൈവാത്മാവ്നിറഞ്ഞുചക്ര
വൎത്തിത്വംമുമ്പെകല്ദയൎക്കുംപിന്നെപാൎസിക്കുംശെഷംയവനൎക്കും
വരെണമെന്നുദൎശിച്ചതുമല്ലാതെഭയങ്കരമായനാലാമതൊരുരാ
ജ്യംവൎദ്ധിച്ചുഛിദ്രീച്ചുപൊയശെഷംഅതിൽനിന്നുദൈവജനത്തി
ന്നുഒടുക്കത്തെശത്രുപുറപ്പെട്ടുയഹൊവയുടെകയ്യാൽമുടിഞ്ഞുപൊ
കുംഎന്നുംസൎവ്വഭൌമത്വംപരിശുദ്ധമ്മാൎക്കആയ്വരുംഎന്നുകണ്ടു
ഉപദെശിക്കയുംചെയ്തു—കുരുസ്സ്‌യഹൂദനാട്ടിനെഅല്പംവഴിക്കാ
ക്കിയത്പൊരാദൈവംതന്നെവെണ്ടുവൊളംയഥാസ്ഥാനത്തിലാ
ക്കുംഎന്നതുകൂടെഅറിയുംജനങ്ങൾയരുശലെമിലെക്കുംമടങ്ങി
വന്നശെഷംജകൎയ്യഹഗ്ഗായിഎന്നപ്രവാചകന്മാർദൈവാലയ
വുംപട്ടണവുംരാജ്യവുംഇരപ്പെങ്കിലുംഭാവിഅതിപ്രകാശമായ്വ
രുംഎന്നുവിസ്തരിച്ചാദരിച്ചുഒടുക്കംമലാക്ക്യവെദപ്രമാണത്തി
ൽചഞ്ചലവുംവൈരാഗ്യവുംവരാതെഉച്ചരിക്കെണംഇപ്രകാ
രംകാത്തുകൊണ്ടിരുന്നാൽകൎത്താവുതന്റെആലയത്തിലെക്ക്
വരുന്നതുകൊണ്ടുതമസ്സ്തീരുംസൂൎയ്യൻഉദിക്കുംഎന്നുഖണ്ഡി
ച്ചുഅറിയിച്ചു—ഇപ്രകാരംഎല്ലാവരുംഎകമനസ്സായിജാതി
കൾനശിക്കയിൽഇസ്രയെൽപാൎക്കുംഎന്നുംദാവിദ്‌രാജ്യത്തി
ന്നുതാഴ്ചനന്നപറ്റുന്നുഎങ്കിലുംഅനുഗ്രഹത്തിന്റെഉറവായി
സൎവ്വലൊകാധിപൻആവംശത്തിൽതന്നെഅവതരിക്കുംഎ
ന്നുംഘൊഷിച്ചറിയിച്ചതെല്ലാംജനങ്ങൾഞെരുങ്ങിചിത
റിചതഞ്ഞുപൊയകാലത്തിൽകയറുപൊലെമുറുകപിടി
ച്ചുഒരൊരാജ്യവൎത്തമാനങ്ങളെകെട്ടൊളംഒൎത്തുംകാത്തും
കൊണ്ടിരുന്നു—ഒരൊരുത്തൻപാൎക്കുന്നദെശത്തിൽനാനാ
ജാതികളെയുംകൂടഈഭാവിജ്ഞാനത്തിന്റെഒരുഛായ
യെഗ്രഹിപ്പിക്കുകയുംചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/44&oldid=195778" എന്ന താളിൽനിന്ന് ശേഖരിച്ചത്