താൾ:CiXIV38.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

ച്ചുകൊണ്ടിരുന്നു—ആപ്രവാചകരിൽഒബദ്യാഎദൊമ്യരെസ്നെ
ഹക്കുറവുനിമിത്തംശാസിച്ചുഅവൎക്കുശിക്ഷഅറിയിച്ചശെഷം
യൊവെൽഅവസാനകാലങ്ങളിൽജാതികൾയരുശലെമിന്നു
വിരൊധമായികൂടിവന്നുയഹൊവയുടെന്യായവിധികൊണ്ടുതൊ
ല്ക്കെണ്ടുന്നപ്രകാരംവെളിപ്പെടുത്തിഅതിന്റെശെഷംയഹൊവ
ഇസ്രയെല്യനായയൊനയെനെവയിൽഅനുതാപത്തിന്നാ
യിവിളിക്കെണ്ടതിന്നുഅയച്ചു—യഹൂദനായആമൊസെകൊണ്ടു
ഇസ്രയെൽരാജ്യക്കാൎക്കുരാജ്യത്തിന്റെനാശംഅറിവാറാക്കി
ഹൊശയാകൂടശിക്ഷെക്കടുത്തഇസ്രയെലിന്റെപാപങ്ങളെഭ
ൎത്സിച്ചുകൊണ്ടിരുന്നു—അനന്തരംആഹസിന്റെമൂഢതയഹൂ
ദെക്ക്ആപത്തുവരുത്തുവാൻതുടങ്ങിയപ്പൊൾയശായമീകഎന്നി
രുവരുംഉദിച്ചുയരുശലെംനശിച്ചുപൊകെണമെന്നുംപ്രജക
ൾബാബെലിലെക്ക്അടിമകളായിപൊകെണമെന്നുംകല്പിച്ച
തുമല്ലാതെആദുഃഖത്തിന്നുശാന്തിവരുത്തുവാൻദാവിദ്യൻഎ
ന്നൊരുത്തൻജനിച്ചുരാജ്യംയഥാസ്ഥാനത്തിൽആക്കിഭൂമ
ണ്ഡലംഎങ്ങുംസമാധാനംനടത്തിവാഴുംദൈവകൊപത്തെനട
ത്തുന്നചൂരൽഎന്നഅശ്ശൂരുംജാതികളുടെതലയായബാബെ
ലുംഅന്നുഇല്ലാതെയാകുംഎന്നുംകാണിച്ചുകൊടുത്തു—നാഹുംജ
ഫന്യയുംഅശ്ശൂരിന്റെക്ഷയത്തെദൎശിച്ചതിൽപിന്നെഹബക്കു
ക്കകല്ദയരുടെഅതിക്രമംവരുംഎന്നറിയിച്ചുഅതിന്നുതക്കആ
ശ്വാസന്യായങ്ങളെകെട്ടുപറകയുംചെയ്തു—യഹൂദരുടെആപ
ദിവസംഅണയുമ്പൊൾയറമിയനഗരത്തിലുംഹിസ്ക്കിയെൽരാ
ജ്യഭ്രഷ്ടരായിപൊയവരിലുംഎങ്ങുംകാണുന്നഹൃദയകാഠിന്യം
നിമിത്തംവാദിച്ചുംശാസിച്ചുംപട്ടണനാശംവന്നശെഷവുംജനം
യഹൊവയെയുംസ്വദെശത്തെയുംവീണ്ടുംതെടിനടക്കുന്നകാല
ത്തെസന്തൊഷിച്ചുഉപദെശിക്കയുംചെയ്തു—അക്കാലത്തിൽ
ദാനിയെൽബാബെൽരാധാനിയിൽസ്ഥാനമാനങ്ങളെ
പ്രാപിച്ചു—കല്ദയർ—മെദ്യർ—പാൎസികൾ—ഈമൂന്നുകൊയ്മകൾക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/43&oldid=195780" എന്ന താളിൽനിന്ന് ശേഖരിച്ചത്