താൾ:CiXIV38.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

ങ്കടംതീൎത്താറെ‌മിസ്രക്കാരൊടുംമറ്റുംപിണങ്ങിതുടങ്ങുകയാൽ‌
കനാനിന്നുമൂലനാശംവരുത്തി൧൦ഗൊത്രരാജ്യംഅശ്ശൂൎയ്യരാലും
യഹൂദദെവാലയവുംദാവിദ്‌വാഴ്ചയുംകല്ദയരാലുംഒടുങ്ങിപൊ
യി—പ്രജകൾവെവ്വെറെരാജ്യങ്ങളിൽവാങ്ങിപൊകെണ്ടിവരി
കയുംചെയ്തു—ഇപ്രകാരംസമൎയ്യരാജ്യംകുടികളില്ലാതെവന്ന
പ്പൊൾഅശ്ശൂൎയ്യത്ഥയഅസ്സൎഹദ്ദൊൻനാനാജാതികളെ കുടിയെ
റ്റിഅവരുംജാതിപരദെവതമാരല്ലാതെനാട്ടുപരദെവതയായ
യഹൊവയെയുംഅജ്ഞാനികൾആയിസെവിച്ചുവന്നുയഹൂദരാ
ജ്യത്തിൽ‌൭൦‌വൎഷത്തോളംകുടികളില്ലാതെഇരുന്നശെഷംകല്ദാ
യരെനീക്കിയകുരുസ്സ്എന്നപാൎസ്സിയഹൂദർമടങ്ങിപാൎപ്പാനായി
സമ്മതിച്ചാറെഅരലക്ഷത്തൊളംസാധുക്കളായവർജരുബാ
ബൽഎന്നദാവിദ്യനെഅനുസരിച്ചുമടങ്ങിവന്നുയരുശലെമെ
യുംദൈവാലയത്തെയുംപണിയിക്കയുംചെയ്തു—അതിൽപിന്നെ
യുംഎസ്രാനഹമിയഎന്നിരുവർചിലരെകൂട്ടിക്കൊണ്ടുവന്നു
പാൎപ്പിച്ചുനഗരമതിൽവാതിലുകളെയുംഎടുപ്പിക്കയുംചെയ്തു—
ആദൈവാലയത്തിന്നുശലൊമൊന്നുണ്ടായസ്വൎണ്ണാലങ്കാരമില്ല—
സാക്ഷിപെട്ടകവുംയഹൊവയുടെസാന്നിധ്യവുംകാണായ്വന്നതു
മില്ല—മടങ്ങിവന്നകൂട്ടമൊദൂരരാജ്യങ്ങളിൽതന്നെഅനങ്ങാതെ
വസിച്ചുവരുന്നഇസ്രയെലസംഖ്യയുംഎല്ലാവരുംഒട്ടൊഴിയാ
തെപാൎസ്യ—യവന—രൊമ—എന്നിങ്ങിനെഅന്നന്നുആധിക്യംവന്ന
പുറജാതികളെസെവിച്ചുകീഴ്പെട്ടിരുന്നു—

൨൮., പ്രവാചകന്മാർ

ഇപ്രകാരംയഹൊവാജനംജാതികളൊടുവെൎപെട്ടുതനിയെപാ
ൎത്തശെഷംഅവരുടെഅധികാരത്തിൽഉൾ്പെട്ടുചിതറിപൊകുന്ന
കാലത്തിൽപ്രവാചകശബ്ദങ്ങളെകൊണ്ടത്രെമതിയായുള്ളആ
ശ്വാസംജനിച്ചു–ആവചനങ്ങളെകൊണ്ടുയഹൊവാസങ്കടംവരു
ത്തുന്തൊറുംപുതിയശത്രുഉദിക്കുന്തൊറുംഇസ്രയെലിന്റെശുഭകാ
ലംവന്നുകൂടെണ്ടതിന്നുഇതുതന്നെവഴിയാകുന്നതുഎന്നുകാണി

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/42&oldid=195781" എന്ന താളിൽനിന്ന് ശേഖരിച്ചത്