താൾ:CiXIV38.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

ലെംപട്ടണത്തെപൊരുതടക്കിചിലകാലംകൊയ്മയെനടത്തു
കയുംചെയ്തു— അമച്യയുടെപുത്രനായഉജ്ജിയയഹൂദെക്ക്
സ്വാതന്ത്ര്യസൌഖ്യംമടക്കികൊടുത്തുവാണതിൽപിന്നെയൊ
ഥാംഎന്നമകന്നുഇസ്രയെലിനൊടുയുദ്ധമുണ്ടായിആയുദ്ധം
ഹെതുവായിട്ടുരണ്ടുരാജ്യങ്ങളുംചുഴിയിൽഎന്നപൊലെപിണ
ഞ്ഞുമുങ്ങുമാറാകയുംചെയ്തു—

൨൭, യഹൂദഇസ്രയെലുംജാതികളിൽചിതറിപൊയത്
ആരണ്ടുരാജ്യങ്ങൾ്ക്കു പൂൎവ്വത്തിലുംപരദെശങ്ങളിൽനിന്നുകൂടക്കൂട
ക്ലെശംഉണ്ടായിരഹബ്യാംവാഴുന്നകാലത്തിങ്കൽശിശാക്കെന്ന
മിസ്രക്കാരൻയരുശലെമിൽകയറിശലൊമൊസ്വരൂപിച്ചിട്ടുള്ള
തിനെകൊണ്ടുപൊയി– പിന്നെആസാരക്ഷിച്ചു‌വരുമ്പോൾഅ
ഫ്രിക്കാനർകൂടിയവലിയസൈന്യംആക്രമിച്ചത്‌നിഷ്ഫലമായി
വന്നു– ഏദൊംഫിലിഷ്ടർലൊത്യരുംയഹൂദയെവിരൊധിച്ചു
വന്നു–ചിലപ്പൊൾഅടങ്ങിസെവിക്കയുംചെയ്തു—ഇസ്രയെലി
ന്നുഭയംവരുത്തുന്നദമസ്ക്കരാജ്യംതന്നെ–അതുശലൊമൊന്റെ
കാലത്തുഇസ്രയെലെഅനുസരിയാതെവിട്ടുആഹബിന്റെ
കാലംതുടങ്ങിഇസ്രയെലെനിത്യംഞെരുക്കിവന്നു–യെഹുസ്വരൂ
പത്തിൽനാലാമനായ൨ാംയരൊബ്യാംജയിച്ചുഅല്പകാലംകൊ
ണ്ടുമേസ്ക്കഭരിക്കയുംചെയ്തു–ഇങ്ങിനെയുള്ളഎല്ലായുദ്ധങ്ങ
ളിൽഎറിയഇസ്രയെലയഹൂദരുംശത്രുകൈയിൽഅകപ്പെ
ട്ടുദൂരരാജ്യങ്ങളിലെക്ക്‌വിറ്റുപൊകയുംചെയ്തു—അനന്തരംഅ
ശ്ശൂർരാജാക്കന്മാർയുദ്ധയാത്രയായിപുറപ്പെട്ടുതുടങ്ങിയപ്പൊൾ
ഫൂൽമഹാരാജാവ്൧൦ഗൊത്രങ്ങളെആക്രമിച്ചുമെനഹെംരാജാ
വൊടുകപ്പംവാങ്ങുകയുംചെയ്തു—അനന്തരംപെക്കാദമസ്ക്കരാജാ
വിനെബന്ധുവാക്കിദാവിദ്യരെനീക്കെണ്ടതിന്നുമുതിൎന്നുഅടു
ത്തപ്പൊൾആഹാസ്സരാജാവ്‌വിറച്ചുയശായപ്രവാചകൻദിവ്യ
വാഗ്ദത്തങ്ങളെഎത്രഒൎപ്പിച്ചെങ്കിലുംഅശ്ശൂരിലെക്ക്ആളയച്ചു
തിഗ്ഗ്ലത്തപിലെസരെആശ്രയിച്ചുഅശ്ശൂരുംവന്നുഅന്നെത്തസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/41&oldid=195783" എന്ന താളിൽനിന്ന് ശേഖരിച്ചത്