താൾ:CiXIV38.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

ലത്തിൽ‌വാണു—അവരുംതാനുംപിതാവുംചമെച്ചിട്ടുള്ളവചെൎത്തു
മൊശെആഗമങ്ങളൊടുംപ്രവാചകന്മാർതീൎത്തചരിത്രങ്ങളൊടും
കൂട്ടിസ്വരൂപിച്ചതിനാൽപ്രജകളിൽസത്യത്തിന്റെഅറിവുംഎ
റിവന്നു-ഇസ്രയെലിന്നുവാഗ്ദത്തംചെയ്തവൈഭവംബാഹ്യമായ
പ്രകാരംസംപൂൎണ്ണംഎന്നുതൊന്നുകയുംചെയ്തു—

൨൬., യഹൂദഇസ്രയെൽരാജ്യങ്ങൾവെർപിരിഞ്ഞുപൊയത്—
ശലൊമൊവൃദ്ധനായപ്പൊൾ—പരദെശത്തിൽനിന്നുകെട്ടിയ സ്ത്രീക
ളെആശ്രയിച്ചുഅവരുടെദെവസെവയിൽകുടുങ്ങിപൊയപ്പൊൾ
യഹൊവഅഹീയപ്രവാചകനെഅയച്ചുയരൊബ്യാംഎന്നൊരുഎ
ഫ്രയിമക്കാരനൊടുഈപാപംഹെതുവായിട്ടുപത്തുഗൊത്രങ്ങൾശ
ലൊമൊന്യനെപിഴുക്കി നിന്നെവാഴിച്ചുസെവിക്കുംഎന്നറിയിച്ചു
രാജാവ്അത്കെട്ടാറെയെരൊബ്യാംഒടിപൊയിമിസ്രയിൽവന്നുശീ
ശാക്ക്എന്നപുതുരാജാവൊടുകൂടപാൎത്തശെഷംശലൊമൊമരി
ച്ചഉടനെഇസ്രയെൽമൂപ്പന്മാർശിഖെമിൽകൂടിയരൊബ്യാമെ
വിളിച്ചുവക്കീലാക്കിരഹാബ്യാംഎന്നശലൊമൊന്യനൊടുനിന്നെവാ
ഴിക്കെണ്ടിയിരിക്കുന്നുവല്ലൊഅഛ്ശൻഞങ്ങളിൽചുമത്തിയഭാര
ത്തെമാത്രംകുറക്കുകെയാവുഎന്നുണൎത്തിച്ചപ്പൊൾരാജാവ്ദ്വെഷ്യ
പ്പെട്ടുഒന്നുകല്പിച്ചതിനാൽമത്സരമുണ്ടായി൧൦ഗൊത്രങ്ങൾയരൊ
ബ്യാമെആശ്രയിച്ചുവാഴിക്കയുംചെയ്തു—ദാവീദ്പൌത്രന്നുയഹൂ
ദബിന്യമീനുമായിരിക്കെഉള്ളു—ഇപ്രകാരമുള്ളശലൊമൊരാജ
ത്വത്തിന്റെതെജസ്സ്ക്ഷണനെരത്തിൽമറഞ്ഞു—ആഒരുരാജ്യം
രണ്ടുപക്ഷമായിപിരിഞ്ഞു—അതിൽചെറിയതിന്നുയഹൂദഎന്നു
പെർ—മറ്റെതിന്നുഎഫ്രയിംഎന്നുംഇസ്രയെൽഎന്നുംബ
ഹുമാനപെരുണ്ടായി—രാജധാനിമുമ്പെതീൎച്ചയിൽപിന്നെശമൎയ്യ
യിൽഉണ്ടു—അഹീയയുടെവചനത്താൽയഹൊവമുമ്പെദാവിദി
ന്നുകല്പിച്ചുകൊടുത്തതുപഴുതായിപൊയില്ലഎന്നുഎഫ്രയീമി
ന്നുഇപ്രകാരമുള്ളവാഗ്ദത്തംവന്നില്ലഎന്നുംയരൊബ്യാംവിചാരി
ച്ചുപ്രപഞ്ചബുദ്ധിയിൽആശ്രയിച്ചുപ്രജകൾ്ക്കുമൂലസ്ഥാനത്തൊടും


5.

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/38&oldid=195788" എന്ന താളിൽനിന്ന് ശേഖരിച്ചത്