താൾ:CiXIV38.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

പണിചെയ്യുംഈസന്തതിയിൽനിന്നുഇസ്രയെൽരാജത്വംഎ
ന്നെക്കുംഒഴിഞ്ഞുപൊകയുമില്ലഎന്നിങ്ങിനെകെട്ടാറെആശ്വസിച്ചുയ
ഹൊവെക്കിഷ്ടനായശലൊമൊഎന്നപുത്രനെരാജ്യാഭിഷെകം
ചെയ്യിച്ചുഅന്തരിക്കയുംചെയ്തു—

൨൫; ശലൊമൊ

ദാവിദ്‌മരിക്കുന്നതിന്നുമുമ്പെയൊവബ്‌മുതലായമഹാലൊക
ർമന്ത്രീച്ചത്‌കൊണ്ടുഅദൊന്യഎന്നരാജപുത്രനെവാഴിപ്പാ
ൻഉത്സാഹിച്ചപ്പൊൾശലൊമൊരാജത്വംദൈവത്തിന്നുഅവകാ
ശംഎന്നുറെച്ചുഅഛ്ശനുംകൂടശങ്കിച്ചുള്ളയൊവാബ്‌മുതലായദുഷ്ട
ന്മാരെശിക്ഷിച്ചുഅടക്കിവാഴുന്നരാജ്യത്തിൽസമാധാനംസ്ഥിരമാ
ക്കുകയുംചെയ്തു—ചുറ്റിലുംഭരിക്കുന്നരാജാക്കന്മാർഅവന്റെതു
ണഅന്വെഷിക്കുന്നതിൽമിസ്രക്കാരൻപുത്രിയെഭാൎയ്യയാക്കി
കൊടുത്തുതീറുപട്ടണത്തിന്റെരാജാവായഹീറാംസ്നെഹംകെട്ടിമഹാ
ദെവാലയത്തിന്റെപണിക്കുവെണ്ടുന്നകൊപ്പുകളുംശില്പികൾമുത
ലായവിദ്വാന്മാരെയുംഅയച്ചുകൊടുത്തു ആദെവാലയംപണിതു
ചമെച്ച പ്രകാരം കൂടാരത്തിന്റെമാതിരിയായിരുന്നതു-ശൊ
ഭയിലുംമഹത്വത്തിലുംമാത്രംഎറിയതു-അതിനെപ്രതിഷ്ഠചെ
യ്യുന്നദിവസത്തിൽപെട്ടകത്തെഅതിപവിത്രത്തിൽആക്കിയ
പ്പൊൾമെഘംഅകത്തുനിറഞ്ഞുയഹൊവാതെജസ്സഈസ്ഥാന
ത്തിൽഅധിവസിപ്പാൻപ്രസാദവുംതൊന്നി-യഹൊവാലയ
ത്തെതീൎത്തശെഷംരാജാലയവുംകൂടഎടുപ്പിച്ചു-ദ്രവ്യത്തിന്നുഒ
ട്ടുംകുറവില്ലകച്ചൊടവുംനന്നനടക്കുംഎച്ച്യുങ്ങെപ്രിൽനിന്നുകപ്പലു
കളെഉണ്ടാക്കി-ഹീഷമിന്റെ‌വൎത്തകന്മാരെയുംകരെറ്റിഒഫിർ‌
എന്നഅഭീരത്തിൽഅയച്ചതിനാൽസ്വൎണ്ണവുംരത്നാദികളുംഎ
റഉണ്ടായി– ജ്ഞാനംനിമിത്തവുംരാജാവിന്റെ‌ ശ്രുതി നീളെപരന്ന
യഹൊവയുടെ ആത്മാവ്‌നിറഞ്ഞമഹാത്മാവിന്റെപാട്ടുകൾവളരെ
ഉണ്ടായി-അതിൽസുഭാഷിതങ്ങളുംപാട്ടുകളുടെപാട്ടുംഐഹികമാ
യയെകാട്ടുന്നപ്രസംഗിയുംഇനിയുംഉണ്ടുമറ്റുചിലകവികളുംഅക്കാ


5.

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/37&oldid=195790" എന്ന താളിൽനിന്ന് ശേഖരിച്ചത്