താൾ:CiXIV38.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

ത്ത്‌നദിയൊളംജയിച്ചുവാഴുകയുംചെയ്തു—രാജ്യം ക്രമത്തിലാക്കെ
ണ്ടതിന്നുഉത്തമന്മാരായകാൎയ്യക്കാരെയുംസ്ഥാനങ്ങളെയുംകല്പി
ച്ചു-മത്സരംഅടക്കെണ്ടതിന്നുവിടാതെസെവിക്കുന്നസൈന്യം
ചെൎത്തുരക്ഷിച്ചുകൊണ്ടിരുന്നു-ലെവ്യരുടെപണിക്കുംപുതിയആ
ചാരംതിരിച്ചുകല്പിച്ചു-താൻസങ്കീൎത്തനങ്ങളെഉണ്ടാക്കിയുംആസാ
ഫമുതലായവരെകൊണ്ടുഉണ്ടാക്കിച്ചുംദെവാരാധനെക്കുവൈഭ
വംകൂടികൊണ്ടിരുന്നു-ഇസ്രയെൽരാജത്വംഇവ്വണ്ണംഅലങ്ക
രിച്ചുവന്നപ്പൊൾരാജാവ്‌ചെയ്തൊരുദൊഷത്തിന്റെഅനുഭവ
ത്താലുംജനങ്ങളുടെകൃതഘ്നതയാലുംഎറിയസങ്കടങ്ങളുംഉണ്ടാ
യിഇഷ്ടപുത്രനായഅബ്ശലൊംസഹൊദരനെകൊന്നൊടിപൊ
രുതികണ്ടുമടങ്ങിവന്നപ്പൊൾഅഛ്ശനെയുംപ്രജകളെയുംഭെ
ദിപ്പിച്ചുതുടങ്ങി-മന്ത്രീയായഅഹിതൊഫലെചെൎത്തുകൊണ്ടു
കലഹംഉണ്ടാക്കിനെരിട്ടുവന്നാറെദാവിദ്‌യൎദ്ദൻഅക്കരയൊളം‌
മടങ്ങിപൊകെണ്ടിവന്നു—ഞെരിക്കംഅതിക്രമിച്ചപ്പൊൾഹുസ്സഎ
ന്നവിശ്വസ്തമന്ത്രിഒരുകൌശലംവിചാരിച്ചുഅഹിതൊഫലി
ന്റെഉപായംനിഷ്ഫലമാക്കിദാവിദിന്റെ‌പക്ഷക്കാൎക്കുബലംവ
ൎദ്ധിക്കുംവരെപൊർചെയ്യാതെഇരുന്നുപൊർഉണ്ടായപ്പൊൾഅ
ബ്ശലൊംമരിച്ചുപൊയതിനാൽരാജാവ്അടങ്ങാതെദുഃഖിച്ചു–
അതിന്റെശെഷംയഹൂദഗൊത്രവുംഅല്പംവൈകീട്ടുശെഷ
മുള്ളവരുംഅടങ്ങിചെൎന്നപ്പൊൾയഹൂദർഅഹങ്കരിച്ചുഡംഭി
ച്ചതിനാൽശെബാമറ്റവരിൽകലക്കംഉണ്ടാക്കിയൊവബൊ
ടുപൊരുതുതൊറ്റുരാജ്യത്തിൽഅമൎച്ചയുണ്ടാകയുംചെയ്തു—
ഇപ്രകാരമുള്ളദുഃഖകാലങ്ങളിൽഒക്കയുംദിവ്യവാഗ്ദത്തമ
ത്രെദാവിദിന്റെ‌ശരണംഅത്എന്തെന്നാൽഇസ്രയെലിന്നു
സ്ഥിരവാസംവന്നിരിക്കെയഹൊവാകൂടാരത്തിന്നുപകരംഉറ
പ്പുള്ളആലയംകെട്ടെണമെന്നുവിചാരിക്കുംനെരംനാഥാൻപ്ര
വാചകൻവന്നുനീയുദ്ധശാലിരക്താന്വിതനല്ലൊ-നീഅല്ലനി
ന്റെപുത്രൻസമാധാനരാജാവായിവാണുയഹൊവാലയം

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/36&oldid=195792" എന്ന താളിൽനിന്ന് ശേഖരിച്ചത്