താൾ:CiXIV38.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

പലഞെരിക്കത്തിൽആയവരുംഅവന്റെസല്ഗുണംവിചാരിച്ചവീര
ന്മാരുംഅവനൊടുചെൎന്നുതുണയായിനടക്കുമ്പൊൾരണ്ടുവട്ടംശൌ
ലെകൊല്ലുവാൻഇടവന്നെങ്കിലുംജീവനൊടെരക്ഷിച്ചു-ശൌ
ൽകരഞ്ഞുഎന്നെക്കാൾനല്ലവനെന്നുഎറ്റുപറകയുംചെയ്തു-
ഇസ്രയെലിലെരാജത്വംദാവിദിന്നുള്ളുഎന്നറിഞ്ഞാറെയും
ദുരാത്മാവ്‌രാജാവെവിടാതെബാധിച്ചുവൈരംവളൎത്തുംപിന്നെ
യുംഫിലിഷ്ടപടയുണ്ടായപ്പൊൾരാജാവിന്നുയഹൊവയുടെവച
നംഒന്നുംകെൾ്പാറായില്ല—ഭയപ്പാടുഅതിക്രമിക്കയാൽമന്ത്രവാ
ദിനിയെചെന്നുകണ്ടുമരിച്ചിട്ടുള്ളശമുവെലെകരെറ്റെണമെന്നു
നിൎബ്ബന്ധിച്ചാറെശമുവെൽപ്രത്യക്ഷനായിനാളമരിക്കുംഎന്ന
റിയിച്ചശെഷംപടആരംഭിച്ചുഇസ്രയെൽതൊറ്റുയൊനഥാൻമു
തലായരാജപുത്രന്മാരുംപട്ടുപൊയി-ശൌലുംസ്വന്തവാൾമുന
മെൽവീണുമരിക്കയുംചെയ്തു—

൨൪; ദാവിദിന്റെവാഴ്ച

ശെഷംഗൊത്രക്കാർശൌലിന്നുശെഷിച്ചമകനായഇഷ്ബൊഷ
ത്തെഅനുസരിച്ചെങ്കിലുംയഹൂദാഗൊത്രംദാവിദെവാഴിച്ചു൨പ
ക്ഷക്കാൎക്കുംഈരാണ്ടൊളംപടയുണ്ടായശെഷംശൌലിന്റെധളവാ
യിദാവിദ്‌പക്ഷംതിരിഞ്ഞതിനാലുംദാവിദിൻപടനായകനായ
യൊവബ്ആയാളെകൊന്നശെഷംഇഷ്ബൊഷത്തഭൃത്യദ്രൊ
ഹത്താൽമരിച്ചതിനാലുംദാവിദ്ഇസ്രയെലിൽഎകഛത്രാധിപ
തിയാകിവാണു—അവൻകനാന്യർപാൎക്കുന്നയബുസെആഗ്രഹിച്ച
എത്രഉറപ്പുള്ളപട്ടണമെങ്കിലുംസ്വാധീനമാക്കിയരുശലെംഎ
ന്നപെർധരിപ്പിച്ചു—താൻചിയൊൻകൊട്ടയിൽവാസംചെയ്തു—യ
ഹൊവയുടെപെട്ടകത്തെഅവിടെക്ക്എഴുന്നെള്ളിച്ചുപാൎപ്പിച്ചതി
നാൽകൊയ്മെക്കുംദെവശുശ്രൂഷെക്കുംആനഗരംമൂലസ്ഥാനമായ്‌വ
ന്നു—അയല്ക്കാരുടെഅസൂയകൊണ്ടുഎറിയപടകൾഉണ്ടായപ്പൊൾ‌
ഫിലിഷ്ടഎദൊംഅമ്മൊൻമൊവാബ്ഇവരെജയിച്ചടക്കിയ
തുമല്ലാതെദമസ്ക്കിൽവാഴുന്നഅറാമ്യരെമുറ്റുംസ്വാധീനമാക്കിഫ്രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/35&oldid=195795" എന്ന താളിൽനിന്ന് ശേഖരിച്ചത്