താൾ:CiXIV38.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

ളെതിരഞ്ഞുനൊക്കുവാൻശൌൽഎന്നമകനെഅയച്ചപ്പൊൾഅ
വൻനടന്നുകഴുതകളെകാണാതെശമുവെലെചെന്നുകണ്ടുഅപെ
ക്ഷിച്ചപ്പൊൾകഴുതകളെഅല്ലഇസ്രയെലിന്റെരാജ്യംപ്രാപി
ച്ചുയഹൊവഅവനെഉദ്ദെശിച്ചുഅറിയിക്കകൊണ്ടുദൎശനക്കാര
ൻശൌലെതൈലംകൊണ്ടുഅഭിഷെകംചെയ്താറെശൌൽആ
രെയുംഅറിയിക്കാതെവീട്ടിലെക്ക്പൊയിപാൎത്തു–അനന്തരം
ഇസ്രയെൽഎല്ലാംസഭയായികൂടിയപ്പൊൾശമുവെൽയഹൊ
വയുടെഇഷ്ടംഅറിയെണ്ടതിന്നുചീട്ടിട്ടുരാജാവെതെരിഞ്ഞെടു
ക്കെണമെന്നുകല്പിച്ചപ്പൊൾബിന്യാമീൻഗൊത്രവുംഅതിൽശൌ
ൽഎന്നപെരുംകാണായ്വന്നു—അല്പകാലംബഹുമാനംകൂടാതെ
വസിച്ചശെഷംഅമ്മൊന്യരെജയിച്ചതിനാൽകീൎത്തിയുംരാജ
മാനവുംവന്നുകൂടിയാറെഎറിയയുദ്ധങ്ങളെചെയ്തു—വിശെഷിച്ചു
ഫിലിഷ്ടർഇസ്രയെലെമുമ്പെനിരായുധരാക്കിയതിനാൽപല
പ്പൊഴുംഅതിക്രമിച്ചുവരുന്നതുതടുക്കെണ്ടിവന്നു–അങ്ങിനെഒരുപൊ
രുണ്ടായതിൽശമുവെൽശൌലിന്നുവിശ്വാസംപൊരാഎന്നുകണ്ടു
രാജത്വംഎന്നുംനിന്നൊടുകൂടഇരിക്കയില്ലഎന്നറിയിപ്പാൻസം
ഗതിവന്നു–അനന്തരംപുരാണവൈരികളായഅമലെക്യർയഹൊ
വദ്വെഷിച്ചുഅവരെസന്നാഹങ്ങളൊടുംകൂടഅശെഷംസംഹ
രിക്കെണമെന്നുശമുവെൽമുഖെനകല്പിച്ചശെഷംശൌൽ‌പൊ
രുതുജയിച്ചു—അവരുടെരാജാവെയുംമൃഗകൂട്ടങ്ങളെയുംജീവ
നൊടെവെച്ചപ്പൊൾശമുവെൽഅവനൊടുഎതിൎത്തുശാസിച്ചു
യഹൊവയെഅനുസരിക്കായ്കകൊണ്ടുരാജത്വംവരിച്ചുമറ്റൊരു
ത്തന്റെകൈക്കലാക്കുംഎന്നദൈവവിധിഅറിയിക്കയുംചെയ്തു—

൨൩.,ശൌലുംദാവീദും

യഹൊവഅരുളിചെയ്തിട്ടുശമുവെൽയഹൂദഊരുകളിൽചെറുതായി
ട്ടുള്ളബെത്ലഹെമിലെക്ക്ചെന്നുഈശ്ശയുടെഉപുത്രന്മാരെകണ്ടു
അവരിൽആരെയുംഅല്ലആടുകളെമെയ്ഹാൻവിട്ടുപൊയദാവീദി
നെഅഭിഷെകംചെയ്തു—അന്നുതുടങ്ങിയഹൊവയുടെആത്മാവ്

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/33&oldid=195798" എന്ന താളിൽനിന്ന് ശേഖരിച്ചത്