താൾ:CiXIV38.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

കയുംചെയ്തു—അമ്മ്യൊന്യർവരുത്തിയക്ലെശത്തെകവൎച്ചക്കാരനാ
യ്വളൎന്നയപ്താതീൎത്തത–കടലൊടടുത്തുപാൎക്കുന്നഫിലിഷ്ടരെന്നഹാ
മ്യജാതിയൊടുശിംശൊന്നുഒരൊഅതിശയപൊരുണ്ടായി–ഇ
ങ്ങിനെയുള്ളത്രാണകൎത്താക്കന്മാർഒരൊഗൊത്രത്തിൽനിന്നുഉ
ണ്ടായശത്രുസങ്കടംതീൎത്തശെഷം‌നായകന്മാരായിശ്രുതിപ്പെട്ടത
ല്ലാതെസമസ്തംനടത്തുന്നകൊയ്മയുംവാഴ്ചയുമില്ലഒരൊഗൊത്രം
തനിച്ചുപാൎക്കുംകുഡുംബത്തിലെമെധാവികളുംമൂപ്പാന്മാരുംചൊൽ
പടിനടത്തുംരാജ്യകാൎയ്യത്തിലുംദൈവകാൎയ്യങ്ങളിലുംരണ്ടിലും
വെവ്വെറെമൎയ്യാദഉണ്ടായ്വന്നതിനാൽഇങ്ങിനെചെയ്താൽപൊ
രാഒരൈക്യംവെണമെന്നുഎല്ലാവരുംആശിച്ചുതുടങ്ങി—

൨൨.,ശമുവെലുംശൌലും–

ശിംശൊന്റെജീവകാലത്തിൽഅല്ലാതെപിന്നെയുംഅടങ്ങാതെ
പൊരുതുവന്നിട്ടുള്ളഫിലിഷ്ടർഒരുദിവസംജയിച്ചുസാക്ഷിപെ
ട്ടകത്തെയുംകൂടകൈക്കലാക്കിയശെഷംലെവിഗൊത്രത്തിലെ
ശമുവെൽഎന്നപ്രവാചകൻഇസ്രയെലരെരക്ഷിച്ചുശത്രുവിനെ
മടക്കയുംചെയ്തു—എറിയയുദ്ധങ്ങളുടെശെഷവുംഅവരുംഅമ്മൊ
ന്യരുംജനത്തെഞെരുക്കുകകൊണ്ടുംവൃദ്ധനായശമുവെലിന്റെ
മക്കൾഅതിക്രമഭാവംകാണിക്കകൊണ്ടുംഇസ്രയെലർഞങ്ങളു
ടെകുറവുതീൎക്കെണ്ടതിന്നുശെഷംജാതികൾക്കഎന്നപൊലെഞങ്ങ
ൾക്കുംഒരുരാജാവ്‌വെ‌ണമെന്നുള്ളആഗ്രഹത്തെഉണൎത്തീച്ചുപണ്ടു
ഗിദ്യൊൻജയിച്ചുവാണസമയംജനംപ്രസാദിച്ചുരാജാവാക്കു
വാൻഭാവിച്ചപ്പൊൾഗിദ്യൊൻയഹൊവയത്രെഇസ്രയെലിന്റെ
രാജാവ്എന്നുചൊല്ലിവിരൊധിച്ചതുമല്ലാതെയഹൊവതന്റെരാ
ജത്വംഎല്ലാജാതികളുടെയുംമുമ്പാകെഭൂമിയിൽപ്രത്യക്ഷമാ
ക്കുംഎന്നുപണ്ടുപണ്ടെഇസ്രയെലിൽപാരമ്പൎയ്യമായആശആക
കൊണ്ടുശമുവെലിന്നുഇഷ്ടക്കെടുതൊന്നിയപ്പൊൾയഹൊവഅവ
നൊടുഹൃദയകാഠിന്യംനിമിത്തംഞാൻഅവൎക്കുരാജാവെതരാം
എന്നറിയിച്ചുഅക്കാലംഒരുബിന്യാമീന്യൻകാണാതെപൊയക

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/32&oldid=195801" എന്ന താളിൽനിന്ന് ശേഖരിച്ചത്