താൾ:CiXIV38.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്ചുഒരൊഗൊത്രക്കാരൊടുഅവിടവിടെകാണുന്നകനാന്യരെപിഴുക്കു
വാൻകല്പിക്കയുംചെയ്തു—എഫ്രയിമിന്നുകിട്ടിയനടുപ്രദെശത്തു
ള്ളശീലൊപട്ടണത്തിൽയഹൊവാകൂടാരത്തിന്റെപാൎപ്പു.

൨൧.,നായകന്മാർ

യൊശുവിന്റെശെഷംദൈവപടെക്കുഉത്സാഹംകുറഞ്ഞുപൊ
യി.ഒരൊരുത്തൻകിട്ടിയദെശത്തിൽഅനുഭവഭൊഗങ്ങളെസ
മ്പാദിപ്പാൻആഗ്രഹിച്ചതിനാൽബിംബഭക്തന്മാരെകല്പന
പ്രകാരംനീക്കുവാൻആശചുരുങ്ങിപൊയി–ആകയാൽഅവരെ
കരംവാങ്ങിപാൎപ്പിച്ചുതുടങ്ങിയസമയംഇസ്രയെലൎക്കുംദുരുത്സവ
പൂജകളിലുംരസംജനിച്ചിട്ടുനാനാദെവകളെസെവിച്ചുകൊ
ണ്ടപ്പൊൾയഹൊവശിക്ഷവിചാരിച്ചുഅന്യന്മാരെവരുത്തിസ്വജ
നത്തെഅടക്കുവാൻഅധികാരവുംകൊടുത്തു—കഷ്ടിച്ചുപൊരും
കാലത്തിൽപണ്ടുജയത്തെനല്കിയയഹൊവയെഒൎത്തുവിളിക്കു
ന്തൊറുംഅവന്റെകരുണയെചുരുങ്ങാതെകണ്ടുഅവൻആത്മാ
വുംകൊണ്ടുഭക്തനായഒരുവീരനെഉണൎത്തിഅന്യന്മാരെജയിപ്പി
ക്കയുംചെയ്തു–സൌഖ്യമായിവാഴുന്നകാലത്തുപിന്നെയുംഉപെ
ക്ഷഉണ്ടായി–ദുരാരാധനതുടങ്ങുമ്പൊൾവെവ്വെറെആപത്തുപുതു
തായിഉണ്ടായ്വരുംഇപ്രകാരം൩00സംവത്സരത്തിലകംസംഭവി
ച്ചഒരൊസുഖദുഃഖങ്ങളെചുരുക്കിപറയാം–ഒന്നാമത്ശത്രുമെസൊ
പതാമ്യയിലെകുശാൻദിഷ്ടയിം–അവനെജയിച്ചവൻഒഥ്നിയെൽ
തന്നെ–പീഡിപ്പിച്ചമൊവാബിലെഎഗ്ലൊൻഎഹൂദിന്റെവാളാ
ൽമരിച്ചു–വടക്കെകനാന്യരിൽവാഴുന്നയബിൻരാജാവുഞെരുക്കി
അടക്കിയപ്പൊൾപ്രവാദിനിയായദബൊരബാറാക്കിന്നുഅജയംക
ല്പിച്ചത്ദൈവംനടത്തി–പിന്നെമരുഭൂമിയിൽപാൎക്കുന്നമിദ്യാനർഎ
ന്നൊരുഅബ്രഹാമ്യവംശംകാലത്താൽസമൂഹമായിവന്നുദെശത്തെ
കവൎന്നപ്പൊൾശിദ്യൊൻഇസ്രയെലരിൽകുടിയിരുത്തിപൊ
യപ്രതിഷ്ഠയെസംഹരിച്ചഉടനെശത്രുക്കളൊടുപടകൂടിആ
യുധങ്ങളലല്ലദൈവമുഖെനഉണ്ടായഭയത്താൽജയംകൊള്ളു

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/31&oldid=195803" എന്ന താളിൽനിന്ന് ശേഖരിച്ചത്