താൾ:CiXIV38.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

പീഠവും‌൧൨അപ്പവുംവെച്ചമെശയുംനിത്യംകത്തുന്നനിലവിളക്കും
പവിത്രമുറിയിലെസാമാനങ്ങൾവാതിലിന്നുപുറമെഹൊമത്തി
ന്നുള്ളബലിപീഠവുംവാതിലിന്റെഅരികിൽആചാൎയ്യന്മാർപ്രവെ
ശിക്കുമ്പൊൾകഴുകുന്നതൊട്ടിയുംകാണ്മാറായി‌—പുരൊഹിതർപവി
ത്രമുറിയിൽചെന്നുവ്യാപരിക്കുംഅതിപവിത്രത്തിൽമഹാപുരൊഹി
തൻവൎഷത്തിൽഒരുവട്ടമത്രെപ്രവെശിക്കാവുഅഹരൊൻസന്തതി
ക്കാരായപുരൊഹിതരുള്ളതിൽഒരുത്തന്നുജീവപൎയ്യന്തം‌മഹാപൌ
രൊഹിത്യംഅവകാശമുണ്ടുലെവിഗൊത്രത്തിന്നുകൂടാരത്തിൽശുശ്രൂ
ഷസമ്പ്രദായംഅവരുംജനങ്ങളെവെദത്തെആചരിപ്പിക്കെണ്ടു
ന്നവരാകകൊണ്ടുദെശംവിഭാഗിക്കുമ്പൊൾഅവൎക്കുഒരൊഗൊത്രത്തി
ന്റെനാട്ടിൽനിന്നുആകൾ൮ഊർപാൎപ്പിന്നായിവരെണ്ടു—അവൎക്കു
അനുഭവത്തിന്നുനിലംപറമ്പുകളിലുംമറ്റുംപതാരംഉണ്ടുവാങ്ങിയ
പതാരത്തിന്റെ‌പതാരംപുരൊഹിതന്മാൎക്കുഎല്പിക്കാവു—ബലിയിലെ
ഊപ്പുകളുംഇവൎക്കുള്ളു—ദൈവശുശ്രൂഷെക്കുചെരുന്നപുരൊഹി
തശുദ്ധിവിശെഷതൈലംകൊണ്ടുള്ളാഭിഷെകത്താലുംശുഭ
വസ്ത്രങ്ങളാലുംശരീരശുദ്ധിക്കുകല്പിച്ചചിലആചാരങ്ങളാലുംവ
രെണ്ടത്—അവരല്ലാതെജനകൂട്ടവുംരാജ്യവുമെല്ലാംദൈവപാ
ൎപ്പിന്നുയൊഗ്യമാംവണ്ണംശുദ്ധമായിരിക്കെണ്ടതിന്നുകള്ളദെവാ
രാധനഎല്ലാംകനാനിൽനിന്നുനീങ്ങിവിഗ്രഹംസെവിക്കുന്നവൻ
എല്ലാംമരിച്ചുപൊകയുംവെണംജന്മിയായയഹൊവെക്ക്ഏഴാം
വൎഷവുംഅമ്പതാമതുംകൂടശുഭമാകകൊണ്ടുവീതമൂൎച്ചകളുടെ
കഷ്ടതഅന്നരുത്‌ജനത്തിന്റെ‌പരിശുദ്ധതെക്കചെലാകൎമ്മം‌
തന്നെഅടയാളംകുഷ്ഠംമുതലായതിന്നുശുദ്ധിവരുത്തുവൊ
ളംസഭയിൽചെരരുത്— കല്പനലംഘിക്കുന്നവരൊടുഎല്ലാവരും‌
ദൈവവിധിപ്രകാരംചെയ്യെണ്ടു—സാധുക്കൾഅനാഥവിധവമാ
രുംദാസപരദെശിമാരുംഎന്നിങ്ങിനെഉള്ളവരൊടുദയയും
കനിവുംപ്രധാനം‌—എല്ലാഇസ്രയെലരുംസ്വാതന്ത്ര്യക്കാരുംജ
ന്മികളുംആയ്വസിക്കെണ്ടു—ഒരുത്തൻഞെരിക്കത്തിലായികടം

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/26&oldid=195811" എന്ന താളിൽനിന്ന് ശേഖരിച്ചത്