താൾ:CiXIV38.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ക്കെണമെന്നുവെച്ചുമൊശയെ൪൦ദിവസത്തൊളംമലയിൽപാൎപ്പിച്ചും
കൊണ്ടുഭൂമിയിൽഉണ്ടാകെണ്ടുന്നവാസസ്ഥലത്തിന്റെസ്വൎഗ്ഗീയ
മാതിരിയെകാണിച്ചുഅളവുവിവരവുംമറ്റുംഗ്രഹിപ്പിച്ചുഅഹരൊ
ന്നുംസന്തതിക്കാാരുംപുരൊഹിതരായിചമഞ്ഞുനടക്കെണ്ടുന്നക്രമങ്ങ
ൾഅറിയിക്കയുംചെയ്തു–അപ്രകാരംമൊശെമലമുകളിൽവസി
ക്കുമ്പൊൾജനങ്ങൾഅല്പംവലെഞ്ഞുയഹൊവാകല്പനയെലംഘി
ച്ചുമിസ്രമൎയ്യാദപൊലെവൃഷഭബിംബംപ്രതിഷ്ഠിപ്പാൻഅഹരൊ
നെനിൎബന്ധിച്ചുവന്ദിച്ചുകൊള്ളുകയുംചെയ്തു–ഈമഹാദൊഷ
ത്തിന്നുലെവ്യരുടെവാളിനാൽശിക്ഷഉണ്ടായശെഷംമൊശയു
ടെപ്രാൎത്ഥനയാൽപ്രായശ്ചിത്തംവന്നെങ്കിലുംയഹൊവത
ന്റെകൂടാരത്തിൽലെവ്യർഅലാത്തവൎക്കുശുശ്രൂഷചെയ്തുകൂടാ
എന്നവിധിഅരുളിച്ചെയ്തു–ആകൂടാരംകല്പിച്ചപ്രാകാരംതീൎത്ത
പ്പൊൾമെഘത്തൂൺഅതിൽഇറങ്ങിപാൎത്തുകറാരിന്റെആധാ
രമായ൧൦വചനങ്ങളെമൊശെകൊത്തിഎഴുതിയരണ്ടുകല്പക
കളെജനത്തിന്നുനിത്യസാക്ഷിയാക്കിപരിശുദ്ധസ്ഥലത്തിൽവെ
ച്ചെക്കയുംചെയ്തു–അതിന്റെശെഷംഅരുളിച്ചെയ്യുന്നതൊക്ക
യുംമൊശെയഹൊവാകൂടാരത്തിൽതന്നെകെട്ടുകൊണ്ടിരുന്നു–

൧൮.,ന്യായപ്രമാണം

മൊശയൊടുകല്പിച്ചവിധികൾഇസ്രയെൽജാതിയിൽവരു
വാനുള്ളദിവ്യരക്ഷയുടെസാദൃശ്യംപൊലെവരുത്തുവാൻവെച്ചി
ട്ടുള്ളതുതന്നെഅതിൽപ്രധാനമായതുദൈവത്തിന്റെസാന്നിധ്യം
യഹൊവമനുഷ്യനെഎതിരെല്ക്കുന്നവാസസ്ഥലംപവിത്രംഅതി
പവിത്രംഇങ്ങിനെരണ്ടുമുറിയുള്ളതു–അതിപവിത്രത്തിൽഒരു
പെട്ടിഅത്രെഉള്ളുഅതിൽകറാരിന്റെആധാരപലകകൾവെ
ച്ചിട്ടുള്ളതു–അതിന്റെമൂടിയിൽയഹൊവയുടെതെജസ്സുവഹിക്കു
ന്നകെരുബുകളുടെസ്വരൂപംകെരുബുകളുടെനടുവിൽമറഞ്ഞു
നില്ക്കുന്നയഹൊവെക്കുമെഘംതന്നെഅടയാളം–ആമുറിക്കഒരു
തിരശ്ശീലമറയായിരുന്നുതിരശ്ശീലെക്കടുക്കെനിത്യംധൂപംകാട്ടുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/25&oldid=195813" എന്ന താളിൽനിന്ന് ശേഖരിച്ചത്