താൾ:CiXIV38.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

തെകവൎച്ചക്കാരായഅമലെക്യർഅതിക്രമംവിചാരിച്ചതുമൊശയു
ടെപ്രാൎത്ഥനാബലംകൊണ്ടുനിഷ്ഫലമായ്വന്നു–അങ്ങിനെവൈകല്യം
കൂടാതെസീനായിഉയരുന്നപാറനാട്ടിൽഎത്തിയപ്പൊൾയഹൊവ
ജനങ്ങളെഅടിവാരത്തിൽപാൎപ്പിച്ചുതാൻമെഘത്തൂണിൽനിന്നുപ
ൎവ്വതത്തിന്റെമുകളിൽവിളങ്ങി-ഞാൻഇസ്രയെലെഎല്ലാജാതി
കളിൽനിന്നുംതെരിഞ്ഞെടുത്തുഎനിക്കവിശെഷജാതിയാക്കി
കൊള്ളാംഅപ്രകാരംവെണമെങ്കിൽഅവരുംആചരിക്കെണ്ടുന്ന
പ്രകാരംകല്പിച്ചുതരാംഎന്നറിയിച്ചു-പുലൎച്ചെക്കുപ്രത്ഥപതെജസ്സൊ
ട്ടുംകൂടകാറിൽനിന്നുവിളങ്ങുന്നജ്വാലയിൽഇറങ്ങിവന്നു-മലഇടിമു
ഴക്കംകൊണ്ടുനടുങ്ങികാഹളശബ്ദംപൊലെഭയങ്കരഒശകളുംകെൾപാ
റായി-ജനങ്ങൾമലയെതൊടാതെഅടിയിൽകൂടിനിന്നുയഹൊ
വപറയുന്ന൧൦വചനങ്ങളെകെട്ടുഇസ്രയെലർദൈവത്തൊടുംമ
നുഷ്യരൊടുംനടക്കെണ്ടുന്നപ്രകാരവുംയഹൊവെക്ക്ഹിതവുംനീര
സവുംഉണ്ടാക്കുന്നകൎമ്മവിവരവുംമനുഷ്യരുടെജീവൻമാനംഅവകാശം
മുതലായതുകരുതെണ്ടുന്നവഴിയുംഈപത്തുവചനങ്ങളിൽസം
ക്ഷെപിച്ചുചൊല്ലിയതിനാൽയഹെവെക്കുംആജനത്തിന്നുംഉണ്ടാ
കെണ്ടുന്നകറാരിന്നുഅതുതന്നെആധാരമായി-എന്നാറെഇസ്ര
യെലർഭയങ്കരശബ്ദത്തെകെട്ടുകുലുങ്ങിസഹിയായ്കകൊണ്ടുമൊ
ശെഅവൎക്കുവെണ്ടിഅടുത്തുചെന്നു൧൦വചനങ്ങൾവെണ്ടുന്നവ്യാഖ്യാ
നംതനിയെകെട്ടുമടങ്ങിവന്നുകെട്ടപ്രകാരംഎഴുതിവെച്ചുഎല്ലാ
വരുംകാണ്കെഒരുപീഠംഉണ്ടാക്കിഅറുത്തുബലികഴിച്ചുവെപ്പുക
ളെവായിച്ചുജനങ്ങളുംഇതിൻവണ്ണംഭെദംകൂടാതെഅനുസരിച്ചു
കൊള്ളാംഎനുസത്യംചെയ്തപ്പൊൾഅവരുടെമെൽരക്തംതളിച്ചു
അനുഗ്രഹപൂൎണ്ണമായകരാർചെയ്തുതീൎന്നുഎന്നറിയിക്കയുംചെയ്തു-
ആകയാൽഅഹരൊൻമുതലായ൭൦ആഡ്യന്മാർശങ്കവരാതെമല
യിൽകയറിതങ്ങളുടെദൈവത്തിന്റെതെജസ്സുകണ്ണാലെകാണുക
യുംചെയ്തു-ശെഷംജനങ്ങൾയഹൊവയെഅനുസരിപ്പാൻപറ
ഞ്ഞുകൊടുക്കകൊണ്ടുദൈവംഅവരുടെകൂടാരങ്ങളിന്മദ്ധ്യെവസി

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/24&oldid=195815" എന്ന താളിൽനിന്ന് ശേഖരിച്ചത്