താൾ:CiXIV38.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

വരുത്തുന്നമരണദൂതൻഇവിടെനാശംവരുത്താതെകടക്കെണമെന്ന
റിഞ്ഞുകൊൾകയുംചെയ്തു-ഇങ്ങിനെഉള്ളപെസഹരാത്രിയിൽഇസ്ര
യെലർ൬ലക്ഷംപുരുഷന്മാർകുഡുംബങ്ങളുംമൃഗക്കൂട്ടങ്ങളുമായി
യാത്രയായപ്പൊൾഅവരുടെദൈവമായയഹൊവരാത്രിയിൽമി
ന്നുന്നമെഘത്തൂണിൽവിളങ്ങിമുന്നടന്നുമരുഭൂമിയുടെവഴികാട്ടി
കൊടുത്തുപിന്നെതെക്കൊട്ടുമാറിച്ചെങ്കടല്പുറത്തെക്കനടത്തിആയ
ത്കെട്ടാറെരാജാാവ്ഇവർവഴിതെറ്റിപൊയിപാഞ്ഞുചെന്നുമടക്കി
കൊണ്ടുവരെണമെന്നുവെച്ചുതെരാളികളെയുംമറ്റുംകൂട്ടിരണ്ടുമ
ലകളുടെഇടയിൽതിങ്ങിനില്ക്കുന്നതീരത്തിൽഎത്തുകയുംചെയ്തു-
ഇസ്രയെൽമണ്ടിപൊവാൻവഴികാണായ്കകൊണ്ടുബുദ്ധിമുട്ടിയ
പ്പൊൾമെഘത്തുൺപാളയത്തിൽഇടയിൽഎഴുന്നെള്ളിമിസ്രക്കാ
ക്കിരിട്ടുംഇസ്രയെലൎക്കുവെളിച്ചംകാണിച്ചുകടൽരണ്ടായിവിഭാഗി
ച്ചുഉണ്ടായതെരുവിൽകൂടിഇസ്രയെലർരാത്രീയെല്ലാംകടന്നുഅ
ക്കരയിൽചെരുകയുംചെയ്തു-മിസ്രക്കാരുംവഴിയെചെന്നാറെപു
ലൎച്ചെക്കുമെഘത്തൂൺമിസ്രക്കാരെനൊക്കിവിളങ്ങിഎല്ലാവൎക്കും
പെട്ടന്നുഭയംപിടിച്ചുഅന്നെരംമൊശയൊടുകൈനീട്ടെണമെ
ന്നുകല്പനഉണ്ടായിട്ടുനീട്ടിയഉടനെവെള്ളംഎറിഒഴുകിമുസ്രക്കാ
രെഒട്ടൊഴിയാതെമൂടിവെക്കയുംചെയ്തു-ഇപ്രകാരംയഹോവ
നാമത്തിന്നുംഅവൻഇസ്രയെലിന്റെദൈവവുംജാതിദെവകൾക്കു
അധിപതിയുംആയവസ്തുതെക്കുംപ്രസിദ്ധിഉണ്ടായി-അന്നുമുത
ൽഇസ്രയെലർമുഴുവൻവെൎപ്പെട്ടവംശംതന്നെ-മിസ്രക്കാർപെ
രുനാളിന്നായികൊടുത്തവെള്ളിയുംപൊന്നുംഅവൎക്കുഉടമയായ്‌വന്നു-
അബ്രഹാമൊടുചെയ്തവാഗ്ദത്തംനിവൃത്തിയായി-

൧൭.,സീനായ്മലയിലെധൎമ്മഘൊഷണം

ചെങ്കടലിൽഅക്കരകടന്നഉടനെസ്വതന്ത്രജാതിക്കമൊശെനായ
കൻഎങ്കിലുംഭരിക്കുന്നരാജാവ്യഹൊവയത്രെ-ദിവസംമന്നാ
പൊഴിയുന്നതിനാലുംപാറയിൽനിന്നുവെള്ളംപുറപ്പെടുവിച്ചതിനാ
ലുംയഹൊവഇത്രവലിയപുരുഷാരത്തെപൊറ്റിയതുമല്ലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/23&oldid=195816" എന്ന താളിൽനിന്ന് ശേഖരിച്ചത്