താൾ:CiXIV38.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

ടീച്ചുകനാനിൽകൊണ്ടുപൊകെണംഎന്നുകല്പിച്ചു-മൊശെക്കുകൂ
മത്താലെസമ്മതമായശെഷംയഹൊവഅത്ഭുതങ്ങളെചെയ്യുന്നവ
രംകൊടുത്തുജ്യെഷ്ഠനായഅഹരൊനെവാചാലതനിമിത്തംതു
ണെക്കാക്കിഎനിക്കഉത്സവംകൊണ്ടാടുവാൻഇസ്രയെലരെവിട്ട
യക്കെണ്ടതിന്നുരാജാവൊടുകല്പനവാങ്ങെണമെന്നുനിയൊഗിച്ചയച്ചു-
മൊശെഅപ്രകാരംഎല്ലാംചെയ്തുരാജാവൊടറിയിച്ചപ്പൊൾഅവൻ
യഹൊവയെഅറിയാതെവിരൊധിക്കകൊണ്ടുഅത്ഭുതങ്ങളെകൊ
ണ്ടുപഠിപ്പിക്കെണ്ടിവന്നു-മിസ്രക്കാർദിവ്യംഎന്നുപുകഴ്ത്തുന്നനീലജ
ലംമൊശെകല്പനയാലെരക്തമായ്തീൎന്നു-ശുദ്ധിയെഅത്യന്തംവിചാ
രിക്കുന്നനാട്ടിൽഒക്കയുംതവളകൂട്ടവുംമറ്റുംമലസംബന്ധികളായ
പ്രാണികളുംനിറഞ്ഞുവന്നുഅശുദ്ധിവരുത്തി-കന്നുകാലിക്കൂട്ടങ്ങ
ൾക്കുചാക്കുണ്ടായിമനുഷ്യമൃഗങ്ങൾക്കുംവരുവുംവാസൂരിയുംപിടിച്ചു-മഴഅ
പൂൎവ്വമായിവരുന്നനാട്ടിൽആലിപ്പഴംകൊണ്ടുനാശങ്ങൾവെരിക
ഉണ്ടായികല്പിച്ചപ്രകാരംതന്നെതുള്ളക്കൂട്ടംപൊഴിഞ്ഞിങ്ങിനെശെ
ഷിച്ചപച്ചതിന്നുകളഞ്ഞു-കനത്തഇരിട്ടുപൊടുന്നനവെരാജ്യത്തി
ൽഎല്ലാംമൂടി-ഇങ്ങിനെയുള്ളബാധകൾഎല്ലാംഗൊഷൻനാട്ടിൽമാ
ത്രംവരാതെഇരിക്കകൊണ്ടുംമിസ്രയിലെമന്ത്രക്കാർചിലഅതിശയ
ങ്ങളൊടുഒത്തവണ്ണംചെയ്വാൻതുനിഞ്ഞെങ്കിലുംശെഷമുള്ളതുഒപ്പി
പ്പാൻകഴിയായ്കകൊണ്ടുംയഹൊവഇല്ലാത്തദൈവങ്ങളെതൊല്പി
ച്ചുതാൻസൎവ്വശക്തനെന്നുകാണിച്ചു-രജാവ്ഒരൊബാധഉണ്ടായിട്ടു
ഇസ്രയെലരെവിട്ടയക്കാംഎന്നുപറഞ്ഞുകൊടുത്തതുമല്ലാതെമൊശെ
പ്രാൎത്ഥിച്ചിട്ടുപീഡതീൎന്നപ്പൊൾഒക്കയുംമനസ്സഭെദിച്ചുപൊകകൊ
ണ്ടുഒടുവിൽപാതിരാകാലത്തുമനുഷ്യമൃഗങ്ങളിലുംകടിഞ്ഞൂൽഎല്ലാം
മരിച്ചുപൊയി-ആബാധഉണ്ടായഉടനെരാജാവ്‌വിട്ടയക്കകൊണ്ടു
പുറപ്പാടുണ്ടായി-അതിന്നുയഹോവകല്പിച്ചമാൎയ്യാദപറയാം-ആ
രാത്രിയിൽതന്നെഒരൊകുഡുംബത്തിൽഒരൊആടിങ്കുട്ടിയെതി
ന്നുമുസ്രയിലെപുളിച്ചമാവുകൂടാതെപുതുതായഅപ്പത്തൊടുംഭക്ഷി
ച്ചുആട്ടിൻചൊരകട്ടിളകളിൽതെച്ചതിനാൽമിസ്രക്കാരിൽനാശം


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/22&oldid=195819" എന്ന താളിൽനിന്ന് ശേഖരിച്ചത്