താൾ:CiXIV38.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

ശിജനിക്കുംഎന്നുരചെയ്തു-അത്ഭുതംകൊണ്ടുവാഗ്ദത്തത്തെഉ
റപ്പിച്ചു-അനന്തരംസാറാപ്രസവിക്കായ്കകൊണ്ടുദാസിയായഹാ
ഗാരിൽനിന്നുപുത്രൻജനിക്കുമൊഎന്നുവിചാരിച്ചുദെശാചാരപ്ര
കാരംഅബ്രാമിന്നുദാസിയെകെട്ടിച്ചുകൊടുത്തുഎങ്കിലുംദാസീ
പുത്രൻജനിച്ചപ്പൊൾഇശ്മെയെൽഎന്നശുഭനാമംവന്നെങ്കി
ലുംവാഗ്ദത്തംപ്രാപിക്കയില്ലഎന്നുയഹൊവവിധിച്ചുപുത്രജ
നനത്തിന്നുകാലംവന്നപ്പൊൾഅബ്രാമിന്നുപ്രത്യക്ഷനായി
നീയുംസന്തതിയുംഎന്നെകുലദൈവമായൊകൈക്കൊള്ളെണ
മെന്നാൽഞാനുംനിങ്ങളുടെദൈവമായിഎന്നെകാട്ടിത്തരാംഎ
ന്നുകല്പിച്ചുഅബ്രാമൊടുസത്യംചെയ്തുഅടയാളത്തിന്നായിസ
മൂഹപിതാവെന്നൎത്ഥമുള്ളഅബ്രഹാംഎന്നുപെർധരിപ്പി
ച്ചുഅബ്രഹാമിന്നുംസന്തതിക്കുംചെലാകൎമ്മംഎന്നമാൎഗ്ഗകല്യാ
ണംനിത്യവെപ്പായിനടത്തിക്കയുംചെയ്തു-അനന്തരംയഹൊവ
ഒരുദിവസംഅതിഥിയായിഅബ്രഹാമിന്റെകൂടാരത്തിൽ
വന്നുശ്രെഷ്ഠസന്തതിഉണ്ടാകെണ്ടുന്നമാസത്തെക്കുറിച്ചുപറ
ഞ്ഞുപുറപ്പെട്ടുസിദ്ദിമിലെദുഷ്ടപ്രജകളെഭയങ്കരമുള്ളഅ
ഗ്നിപ്രളയത്താൽശിക്ഷിച്ചുതാഴ്വരയെല്ലാംഉപ്പുപൊയ്കയാക്കിമാ
റ്റിലൊത്തിനെമാത്രംഅബ്രഹാമിന്റെഅപെക്ഷനിമിത്തം
ദൈവദൂതരുടെശുശ്രൂഷകൊണ്ടുഉദ്ധരിച്ചുപിറ്റെആണ്ടിൽസാ
റാഇഛാക്കിനെപ്രസവിക്കയുംചെയ്തു-

൧൩., ഇഛാക്ക

ഇഛാക്കവളൎന്നപ്പൊൾദൈവംഅബ്രഹാമൊടുമകനെകൂട്ടികൊ
ണ്ടുമൊൎയ്യപൎവ്വതത്തിൽകയറിഅവനെതന്നെബലികഴിക്കെണ
മെന്നുകല്പിച്ചു-എന്നാറെഅബ്രഹാംദൈവംപറഞ്ഞുകൊ
ടുത്തതിന്നുഒരുകുറവുഉണ്ടാകയില്ലപുത്രൻമരിച്ചുഎങ്കിൽയ
ഹൊവജീവിപ്പിക്കെണ്ടിവരംഎന്നുനിശ്ചയിച്ചുമടിയാതെപുറ
പ്പെട്ടുബാലനെവെട്ടുവാൻവട്ടംകൂട്ടുമ്പോൾതന്നെദൂതവാക്കുണ്ടാ
യിയഹൊവപ്രസാദിച്ചുപരീക്ഷയുംതീൎത്തുവാഗ്ദത്തംഉറപ്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/17&oldid=195827" എന്ന താളിൽനിന്ന് ശേഖരിച്ചത്