താൾ:CiXIV38.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ണ്ടിരുന്നു-അതെല്ലാംകൂടാതെനാനാഭാഷകൾഉണ്ടാകകൊണ്ടുഅസ
ത്യസ്മരണങ്ങളെകൊണ്ടു‌ജാതികൾവെവ്വെറെമാൎഗ്ഗങ്ങളെയുംകാ
ൎയ്യങ്ങളെയുംതീൎത്തുദെശഭെദത്തിന്നുംനടപ്പുവിശെഷങ്ങൾക്കുംതക്ക
വണ്ണംവെവ്വെറെജതിധൎമ്മങ്ങളുംതത്വജ്ഞാനങ്ങളുംആരാധനാ
ചാരങ്ങളുംഉല്പാദിക്കയുംചെയ്തു-അതിൽഒരൊന്നിന്നുപലഅതി
ശയങ്ങളുംജ്ഞാനദൎശനങ്ങളുംഉറപ്പുള്ളആധാരമായ്‌വന്നുഎന്നൊ
രൊജാതികൾക്കുംസമ്മതം-

ഇസ്രയെല്യചരിത്രം

൧൨., ദൈവംഅബ്രഹാമെവിളിച്ചത്

അവ്വണ്ണംജാതികൾഎല്ലാംലൊകത്തിൽദൈവംകൂടാതെനടന്നുതാ
ന്താന്റെവഴിയിൽഅലഞ്ഞുതിരിഞ്ഞതെഉള്ളു-ശെമ്യരിൽയഹൊ
വയുടെഒൎമ്മഉണ്ടെങ്കിലുംതന്റെരക്ഷയെപ്രകാശിപ്പിക്കുന്നവിശെ
ഷങ്ങൾഎറിയാകാലംകാണായ്കയാൽഅവരിലുംസങ്കല്പിച്ചമൂൎത്തി
കളിലുംഅല്പംഒരുഭെദംഅത്രെതൊന്നിമറ്റുംവല്ലദെവന്മാരെയും
കൂടവന്ദിച്ചു-മനുഷ്യരെ‌സൃഷ്ടിച്ചുവീണ്ടെടുപ്പാൻനിൎണ്ണയിക്കുന്നയ
ഹൊവയിൽവിശ്വാസംഅറ്റുപൊയാൽഅവന്നുഹിതമായിട്ടുള്ള
നീതിയുംവരുവാനുള്ളത്രാണനത്തിന്റെഅപെക്ഷയുംഇല്ലാ
തെയായിരിക്കുംഎന്നതുംകൊണ്ടുയഹൊവഅബ്രാംഎന്നൊരുശെ
മ്യന്നുപ്രത്യക്ഷനായി-ആയവൻഏബർവംശക്കാരൻഅഛ്ശനായ
താറഹ-സഹൊദരനായ നാഹൊർമുമ്പെമരിച്ചഅനുജന്റെമക
നായലൊത്ത്ഈമൂവരൊടുംഊരെന്നകല്ദയപട്ടണത്തിൽപാൎത്തുവ
രുമ്പൊൾയഹൊവഅവനൊടുജന്മഭൂമിയെയുംവംശക്കാരെയും
വിട്ടുപെരുംഅറിയാത്തരാജ്യത്തിലെക്ക്പുറപ്പെട്ടുപൊകണം
എന്നാൽവലുതായിട്ടുള്ളജാതിക്കപിതാവാകുംസന്തതിയിൽനിന്നു
ഭൂമിയിലെ‌വംശങ്ങൾക്കെല്ലാംഅനുഗ്രഹംഉണ്ടാകുംഎന്നിങ്ങിനെ
കല്പിച്ചു-അബ്രഹാമിന്നുഭാൎയ്യമച്ചിയാകകൊണ്ടുമക്കളില്ലെങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/15&oldid=195831" എന്ന താളിൽനിന്ന് ശേഖരിച്ചത്