താൾ:CiXIV38.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ക്രമത്താലെദൈവജ്ഞാനംമറഞ്ഞു‌സ്രഷ്ടാവുംസൃഷിയുംഒന്നായി
തൊന്നിഉള്ളതെല്ലാംദൈവമായിപൊകയുംചെയ്തു-സൃഷ്ടിയെ
നടത്തുന്നഒരുദൈവംപലശുശ്രൂഷക്കാരെ‌കൊണ്ടുവ്യാപരിച്ചു
പലപ്രകാരമുള്ളശക്തികളെകല്പിച്ചാക്കുകയാൽയഹൊവഎ
ന്നാരുആളെബഹുമാനിക്കാതെഅവൻസെവെക്കാക്കിയതെല്ലാം
വൎണ്ണിച്ചുകൊണ്ടുകൊടികൊടിദെവകളെഉണ്ടാക്കിതുടങ്ങി-
ദൈവലക്ഷണംവലതാകകൊണ്ടുദൈവപ്രവൃത്തികൾപലപ്ര
കാരമായിപറ്റുകകൊണ്ടുംദൈവസഹായംവെണ്ടിവരുന്നപല
ബുദ്ധിമുട്ടുകളുംഉണ്ടാകകൊണ്ടുംദൈവത്തിന്നുനാനാനാമങ്ങളും
മൂൎത്തിവിശെഷങ്ങളുംമനുഷ്യപശ്ചാദികളിൽകണ്ടവെവ്വെറെ
അടയാളങ്ങളുംസംഭവിച്ചു-സൃഷ്ടിഇന്നതെന്നുംഉദ്ധാരണംഇന്ന
തെന്നുംപ്രകൃതിക്കുംകരുണെക്കുംഉള്ളഭെദവുംഗ്രഹിക്കാതെ
പൊയി-ഉള്ളത്തിൽപാപബൊധംഉണ്ടായപ്പൊൾഅനുതാപത്തിന്നു
ഇടംകൊടുക്കാതെഞാനല്ല-ദൈവംതന്നെപാപദുഃഖാദികൾക്കും
കാരണവൻഎന്നുസങ്കല്പിച്ചു-മനുഷ്യൎക്കുഎന്നപൊലെദൈവമൂ
ൎത്തിക്കുംവൈദാഹങ്ങളുംമൊഹപീഡകളുംഉണ്ടായിരിക്കുംഎന്നുനി
രൂപിച്ചുവെച്ചു-പ്രായശ്ചിത്തത്തിന്നായിഅനുഗ്രഹമുള്ളവർപണ്ടു
പണ്ടെപ്രാൎത്ഥനയാലുംബലിയാലും‌യഹൊവയൊടുസന്ധിയെഅ
ന്വെഷിക്കകൊണ്ടുഅവരുംഅപ്രകാരംചെയ്തുകൊണ്ടുപൊന്നു-
യഹൊവചെയ്വാൻഭാവിക്കുന്നമഹാത്രാണക്രീയകയിൽജാതിക
ൾക്കുവിശ്വാസമില്ലായ്കകൊണ്ടുപ്രാൎത്ഥനമിക്കവാറുംജപവും-ബലിയാ
യത്‌മൂഢകൎമ്മവുമായിപൊയി-അതിനാൽസത്യത്തെഅന്വെഷി
ക്കുന്നവൎക്കുമനസ്സിൽസന്തുഷ്ടിവന്നില്ല-ബാഹ്യന്മാരൊഈജപ
കൎമ്മങ്ങളെകൊണ്ടുപാപംതീൎന്നുദൊഷത്തിന്നു‌നിവൃത്തിയായിഎ
ന്നുംഊഹിച്ചുതുടങ്ങി-പാപത്തിന്നുപിന്നെയുംഒരുപ്രായശ്ചി
ത്തംവരുത്തുന്നതുദൈവെഷ്ടംതന്നെഎന്നഒൎമ്മവിട്ടുപൊയി
എങ്കിലുംപാപഫലമായദുഃഖങ്ങൾഇപ്പൊൾനീങ്ങുന്നില്ലഎന്നു
കണ്ടു അവസാനത്തിൽസുഖാകാലംവരുംഎന്നുനിശ്ചയിച്ചുകൊ

2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/14&oldid=195832" എന്ന താളിൽനിന്ന് ശേഖരിച്ചത്