താൾ:CiXIV38.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാരംനിണക്കുംശിക്ഷയുണ്ടാകുംഎന്നുതീൎച്ചപറഞ്ഞു-അപ്രകാരം
നടകയുംചെയ്തു-വംശപിതാവ്അനന്തരപ്പാടുപറഞ്ഞതുപൊലെ
യുംകുലകാരണവർമൂവരുംചെയ്തതിന്നുതക്കവണ്ണവുംസന്തതികൾക്കുംസം
ഭവിച്ചു-യാഫെത്യർതടവുകൂടാതെഭൂമണ്ഡലത്തിൽഎങ്ങുംചെന്നു
കുടിയെറിബലയൌവന്യംഏറുന്നധൎമ്മത്തെആശ്രയിച്ചുവരുന്നു-
ശെമ്യരിൽയഹൊവാജ്ഞാനം‌പാൎത്തതുമല്ലാതെഅതിൽവിശി
ഷ്ടമായഇസ്രയെൽകുഡുംബത്തിൽയഹൊവ‌ഉലകിഴിഞ്ഞുസഞ്ച
രിച്ചുംഇരിക്കുന്നു-ഇവരുടെതെക്കുംകിഴക്കുമുള്ളഹാമ്യരുടെജീ
വനധൎമ്മത്തിൽഅന്നുമുതൽഇന്നുവരെയുംപ്രസാദംഒന്നും‌ഉണ്ടായി
ട്ടില്ല–അന്ധകാരമെയുള്ളുകനാന്യർ പ്രത്യെകം‌ദാസന്മാരായി
പൊകയുംചെയ്തു–

൧൧., ജാതികളിൽകള്ളദെവൎച്ചനഉണ്ടായതു–

നാനാവംശധൎമ്മങ്ങളുണ്ടായെങ്കിലുംഎല്ലാവരുംഒരുപൊലെവീണ്ടെ
ടുക്കുന്നദൈവമായയഹൊവയെവിട്ടുംഅവന്റെവാക്കുകെൾക്കാതെ
യുംരക്ഷിക്കുന്നശക്തിയെകാണാതെയുംതന്താങ്ങടെപാപവഴിക
ളിൽനടന്നുകൊണ്ടിരുന്നു-ദൈവവുംഅവരുടെകുടിയിരിപ്പും കാ
ലഭെദങ്ങളുംനടത്തിവരുവാനുള്ളരക്ഷിതാവിന്നായിദാഹംജനി
പ്പിച്ചുകൊണ്ടതുമല്ലാതെഅവരെസ്വന്തവഴികളിലെക്ക്‌വിട്ടുഎ
ല്പിച്ചു-ജാതികൾപിരിഞ്ഞുപൊകുമ്പൊൾസൃഷ്ടിപാപപതനംശി
ക്ഷാവാഗ്ദത്തങ്ങൾ-ന്യായവിസ്താരംഉദ്ധാരണംഎന്നിങ്ങിനെഉള്ള
ഒൎമ്മകൾഎല്ലാറ്റിന്നുണ്ടായി-സൽഭൂതങ്ങളുംദുൎഭൂതങ്ങളുംഉണ്ടെ
ന്നുംഅവരെകൊണ്ടുതന്റെഹിതത്തെനടത്തുന്നഏകൻഉണ്ടെന്നും
അറിഞ്ഞതുമല്ലാതെഈഎകൻ പ്രത്യക്ഷനായതുംയഹൊവഭാവി
യെഅറിയിച്ചതുംഅത്ഭുതമായിഒരൊന്നു പ്രവൃത്തിച്ചതുംഅവ
ൎക്കെല്ലാവൎക്കുംബൊധിച്ചിരുന്നു-അത്രയുമല്ലപാപവുംതിന്മയുംഅറിയാ
ത്തവരില്ല-പാപത്തിന്നുപ്രായശ്ചിത്തവുംതിന്മെക്ക്നിവൃത്തിയുംവെ
ണമെന്നുഒട്ടൊഴിയാതെആശിച്ചുതിരഞ്ഞുകൊണ്ടിരുന്നു-എങ്കിലും
പാപംനിമിത്തംആത്മാക്കൾക്കദൈവസംസൎഗ്ഗംഇല്ലായ്കകൊണ്ടു

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/13&oldid=195834" എന്ന താളിൽനിന്ന് ശേഖരിച്ചത്