താൾ:CiXIV38.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭൂമിക്കുംഅതിൽവാഴുന്നവറ്റിന്നുംഅശെഷനാശംവരികയുംചെയ്തു–
പെട്ടകവുംഅതിലുള്ളഎപ്പെൎപ്പെട്ടതുമത്രെഒഴിഞ്ഞുപോകുന്നതെ
ഉള്ളു–

൮., മനുഷ്യരുടെരണ്ടാംആരംഭം

വെള്ളംകുറഞ്ഞുപൊയപ്പൊൾപെട്ടകംഅമ്മീന്യയിലെഅറരത്ത
മലയിൽതട്ടിനിന്നു-നൊഹയുംപുറപ്പെട്ടുശുദ്ധിപുതുക്കംവണഭൂമി
യിൽഇറങ്ങിയഉടനെബലിപീഠംഉണ്ടാക്കിഇനിഭൂമിയിൽഅല്ലസ്വ
ൎഗ്ഗത്തിൽകയറിഅമൎന്നരുളിയയഹൊവയുടെ‌മുമ്പാകെപാപങ്ങളെ
മ്പൊധിപ്പിച്ചുരക്ഷിച്ചഉപകാരംഒൎത്തുകൊണ്ടുദഹനബലിയെ
കഴിക്കയുംചെയ്തു-ഉന്നതസ്ഥൻഅതിന്റെമണംകൊണ്ടുപ്രസാദി
ച്ചുഇനിഭൂമിക്കജലപ്രളയംവരികയില്ലആയതിന്നുവച്ചവില്ലനിത്യം
സാക്ഷിഎന്നറിയിച്ചതുമല്ലാതെമുമ്പെത്തവൎക്കുള്ളഭൂമിവാഴാനൊ
ഹയ്ക്കുംകൂടകല്പിച്ചുംകൊടുത്തു-പാപവൎദ്ധനയാൽആവാഴ്ചയെസ്നെ
ഹംകൊണ്ടല്ലഭയംകൊണ്ടുനടത്തെണ്ടതുആദാമിന്റെഭക്ഷണ
ത്തിന്നുകല്പിച്ചവൃക്ഷാദിഫലങ്ങളല്ലാതെപശുപക്ഷിമൃഗാദിക
ളുടെമാംസവുംവിരൊധംകൂടാതെതിന്നാംമുമ്പെപൊലെഅതിക്രമം
നിറഞ്ഞുവരാതെയുംമനുഷ്യരക്തംഭൂമിയിൽചൊരിയാതെയുംഇരി
പ്പാൻവധിച്ചവനെവധിക്കെണമെന്നുവിധിയുണ്ടായി--ആയതുകൊ
ണ്ടുഈപുതിയജാതിഒരൊന്യായങ്ങളെയുംവെപ്പുകളെയുംആശ്ര
യിച്ചുനടക്കെണ്ടിവന്നു.അവർനാനാവംശങ്ങളായിചിതറിപൊയപ്പൊൾ
ഒരൊന്നിലുംഅതിന്നുതക്കധൎമ്മങ്ങളുംഉണ്ടായ്വന്നു

൯., വംശഭാഷകളുടെയുംഉല്പത്തി

ആപുതുമനുഷ്യർമുമ്പെനടന്നപ്രകാരംഒരുമിച്ചുപാൎപ്പാൻവിചാരി
ച്ചപ്പൊൾഫ്രാത്ത്നദീതീരത്തുചെന്നുസീനാരിൽനല്ലദെശംകണ്ടുപാ
പമുള്ളനിരൂപണംഅനുസരിച്ചുംഎല്ലാവൎക്കുംനടുവുംആശ്രയവുമായി
രിക്കുന്നഒരുപട്ടണംതീൎത്തുഅത്യന്തംഉയൎന്നഗൊപുരവുംഉണ്ടാക്കി
തുടങ്ങി–അതുയഹൊവെക്കുഅനിഷ്ടം-വംശങ്ങൾഇപ്പൊൾവെവ്വെ
റെയായിചിതറിഒരൊന്നുതാന്താന്റെവഴിക്കെനടന്നുകൊള്ളുകഎ

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/11&oldid=195837" എന്ന താളിൽനിന്ന് ശേഖരിച്ചത്