താൾ:CiXIV38.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞ്ചരിച്ചു-യൂബാൽസംഗീതത്തിന്നു കൎത്താവായി-തുബല്കയിൻ
ചെമ്പുംഇരിമ്പുംകൊടിആഭരണായുധങ്ങളെയുംനിൎമ്മിച്ചുതുടങ്ങി-
ഈമൂവരുടെഅഛ്ശനായലാമൿരണ്ടുസ്ത്രീകളെഎടുപ്പാൻതുനിഞ്ഞു
പുത്രസമ്പത്തുനിമിത്തംസന്തൊഷിച്ചുയഹൊവയിൽആശ്രയം
ഇല്ലാത്തവനെങ്കിലുംനിൎഭയനായിവാണുകൊണ്ടിരുന്നു-ശെത്യർ
അങ്ങിനെയല്ലഅവരിൽഎഴാമത്തവനായഹനൊൿദുഷ്ടന്മാൎക്കു
ന്യായവിധിവരുംഎന്നുപ്രവചിച്ചുഇളകാത്തഭക്തിയൊടെനടക്ക
യാൽമരണത്തെകാണാതെജീവനൊടെഎടുക്കപ്പെട്ടു‌യഹൊ
വയൊടുചെൎന്നുഅവന്റെപൌത്രനായലാമൿയഹൊവഭൂമി
യിൽവരുത്തിയശാപത്തെകൃഷികൎമ്മത്താൽഅറിഞ്ഞുനൊഹ
എന്നപുത്രൻജനിച്ചപ്പൊൾഇവനാൽഅദ്ധ്വാനത്തിന്നുആശ്വാ
സംലഭികുംഎന്നുവിശ്വസിച്ചിരുന്നു-ഇവർമുതലായനീതിമാന്മാ
ർയഹൊവയെയുംവാഗ്ദത്തസാരത്തെയുംമറക്കാതെ൯൦൦വൎഷ
ത്തൊളംദീൎഘായുസ്സുകളാകകൊണ്ടുശെഷമുള്ളവരിലുംആഒൎമ്മ
യെഉറപ്പിഅയുംചെയ്തു–

൭.ജല പ്രളയം

എന്നാറെമനുഷ്യജാതിവൎദ്ധിച്ചുരണ്ടുസന്തതിയുംഇടകലൎന്നുവരു
ന്തൊറുംസത്യംകെട്ടുആരാലുംതടുത്തുകൂടാതവണ്ണംസന്തതിദുഷിച്ചു
പൊയിദിനമ്പ്രതികൊടിയപാപങ്ങളെജനിപ്പിച്ചുവരികയുംചെ
യ്തു–൧൦ാംകരുന്തലയിൽഅക്രമംഭൂമിയിൽനിറഞ്ഞുവന്ന
പ്പൊൾയഹൊവനൊഹയെമാത്രംനീതിമാന്മാരിൽശെഷിച്ചെന്നുക
ണ്ടുഅവനൊടുഭൂമിയിൽപാൎക്കുന്നതെല്ലാംമുടിച്ചുകളയെണമെന്നും
നീയുംകുഡുംബത്തിലെഎഴാത്മാക്കളുംതെറ്റിപൊകെണ്ടതിന്നു
ഇന്നിന്നപ്രകാരംഒരുമരക്കലംകെട്ടിതീൎത്തുനാല്ക്കാലിപക്ഷിജാ
തികളിൽനിന്നുംഈരണ്ടീകരെറ്റികൊള്ളെണമെന്നും
തിരുവുള്ളംഅറിയിച്ചു-മനുഷ്യനുണ്ടായ൧൬൫൬മാണ്ടിൽമീ
ത്തൽനിന്നു‌മഴയുംപാതാളത്തിലെഉറവുനീരുംഭൂമിയിൽവഴിഞ്ഞു
കവിഞ്ഞുഅത്യുന്നതപൎവ്വതങ്ങളുംപെരുങ്കടലിൽമുങ്ങിപൊയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/10&oldid=195839" എന്ന താളിൽനിന്ന് ശേഖരിച്ചത്