താൾ:CiXIV36.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

തിയുള്ളവൻഎന്നുആരുംപറയരുത്—മലമൂത്രാദികളുള്ളദെഹത്തെ
മാത്രമല്ലഎല്ലാദെഹികളിലുംഅതിക്രമിക്കുന്നപാപത്തെയുംഅതി
നാൽനിറഞ്ഞുവരുന്നദുൎഗ്ഗുണത്തെയുംഒൎത്തുനാണിച്ചുകൊണ്ടുവി
നയപ്പെട്ടിരിക്കെണം—അയ്യൊചെറുപ്പത്തിലുംമനുഷ്യജാതിയി
ൽദൊഷംവെരൂന്നിതഴച്ചുംഇരിക്കുന്നുവയസ്സഅധികമാകുന്തൊറും
പാപവുംവളൎന്നുവഴിയുന്നുഒടുക്കംമരണംഅതിന്റെകൂലികഷ്ടം—
ഇപ്രകാരംആകുന്നത് നമ്മുടെജാതിമാഹാത്മ്യം—ശീലം പ്രധാനം
കുലമല്ലെന്നുസത്യംതന്നെ—എങ്കിലുംശീലവുംസല്ഗുണവുംഇന്നത്എ
ന്നുംമൎത്യപ്പുഴുവിന്നുഇത്രസുവൃത്തിപൊരുംഎന്നുംമനുഷ്യൎക്ക
ബൊധിക്കുന്നപ്രകാരംവിശുദ്ധദൈവത്തിന്നുംതൊന്നുകയി
ല്ല—അവൎക്കുമതിയായത്ഇവന്നുപൊരാഎന്നുവരും—മനു
ഷ്യരിൽഅതിനല്ലവൻഎന്നുസമ്മതനാകിലുംചീത്തയത്രെ
എന്നുദൈവത്തിന്റെവിധി—അതിന്റെ കാരണംജഡത്തി
ൽനിന്നുജനിച്ചത്ജഡമത്രെഎന്നുഎഴുതികിടക്കുന്നുഅതു
കൊണ്ടുപുതുതായിജനിക്കെണംഭൂമിയിൽനിന്നല്ലതാനും—ബ്രാ
ഹ്മണർമറുജന്മംപറയുന്നത് വ്യാജമത്രെ—അങ്ങിനെഅല്ലൟദെ
ഹംഉള്ളപ്പൊൾതന്നെഉയരത്തിൽനിന്നുദെവാത്മാവിനാൽവീ
ണ്ടുംജനിക്കെണംഎന്നുദൈവംവെളിപ്പെടുത്തികല്പിച്ചു—അപ്ര
കാരംഉളവായദെവപുത്രന്മാർഎന്നൊരുജാതിഉണ്ടുസത്യം—അവർ
തപസ്സുമുതലായകൎമ്മങ്ങളെകൊണ്ടുംമാനുഷജ്ഞാനംകൊണ്ടുംദിവ്യ
ഭാവംവരുത്തിയവരല്ല—ആവകഎല്ലാംഈഹീനജാതിക്കഎത്താ
ത്തകാൎയ്യംതന്നെ—ദെവവചനംകെട്ടുഉൾകൊണ്ടുപാപത്തെദ്വെ
ഷിച്ചുകൊള്ളുന്നവരിൽഅത്രെദൈവംകരുണഭാവിച്ചുദൊഷം
എല്ലാംമൊചിച്ചുതന്റെആത്മാവെഇറക്കിപാൎപ്പിച്ചുദെവ
മക്കൾഎന്നനാമവുംദെവപ്രകാരമുള്ളസൽഗുണവുംശീലവും
കൊടുത്തുസ്വൎഗ്ഗവാസത്തിന്നുംതന്നൊടുള്ളനിത്യസാമീപ്യത്തിന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV36.pdf/26&oldid=198182" എന്ന താളിൽനിന്ന് ശേഖരിച്ചത്