താൾ:CiXIV34.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ദൂതസ്തൂവാചജീവന്തംയെഷൂമത്രമൃതാലയെ
മൃഗയദ്ധ്വെകുതൊയൂയം സൊത്രനാസ്ത്യുത്ഥിതൊസ്തിസഃ
തതസ്തായൊഷിതൊഭീതാനിൎയ്യയുൎഗ്ഗഘരാൽബഹിഃ
ശിഷ്യാൻജ്ഞാപയിതുംവാൎത്താന്ദുദ്രുവുശ്ചമുദാന്വിതാഃ

യെശുവെള്ളിയാഴ്ചതന്നെമരിച്ചശെഷം യഹൂദൎക്കസ്കസ്വസ്ഥദിവസ
മാകുന്നശനിയാഴ്ചയിൽഅവന്റെശിഷ്യന്മാർഖെദിച്ചുപാൎത്തു—
പിന്നെഞായറാഴ്ചരാവിലെചിലസ്ത്രീകൾകൎത്താവിനെവെച്ച
പ്രെതക്കുഴിയെകാണ്മാൻപുറപ്പെട്ടു കല്ലറയിൽനിന്നുമൂടിക്കല്ലി
നെആർഉരുട്ടിതരുംഎന്നുസംശയിച്ചശെഷംസ്ഥലത്തിൽഎത്തി
നൊക്കിയാറെ കല്ലുനീങ്ങിപൊയപ്രകാരം കണ്ടു— അതിന്റെകാരണം
ഒരുഭൂകമ്പംഉണ്ടായിട്ടുദൈവദൂതൻമിന്നല്ക്കൊത്തപ്രകാശ
ത്തൊടുംകൂട കാണായ്വന്നു കല്ലിനെനീക്കിഅവനെകണ്ടകാവ
ല്ക്കാർ വിറെച്ചുസ്തംഭിച്ചുമണ്ടിപൊകയുംചെയ്തു— സ്ത്രീകൾഗുഹയി
ൽപുക്കുനൊക്കിയാറെദൈവദൂതൻ അതിൽ ഇരുന്നുകൊണ്ടത്
കണ്ടു വിസ്മയിച്ചപ്പൊൾഅവൻപറഞ്ഞു— ജീവനുള്ളവനെമരി
ച്ചവരിടയിൽതിരയുന്നത്എന്തു അവൻ ഇവിടെഇല്ലവാഗ്ദത്ത
പ്രകാരം എഴുനീറ്റത്രെഇരിക്കുന്നുഎന്നുദൂതൻഅറിയിച്ചഉടനെ
സ്ത്രീകൾഭയപ്പെട്ടുമടങ്ങിപ്പൊയിസന്തൊഷവൎത്തമാനത്തെശിഷ്യ
രെകെൾ്പിക്കയുംചെയ്തു— ശിഷ്യരിൽരണ്ടുപെർഗുഹെക്കൽഒടിച്ചെന്നു
ആരെയുംകണ്ടില്ലഎങ്കിലുംശവത്തിന്നുഇട്ടവസ്ത്രങ്ങളെചുരുട്ടിവെ
ച്ചപ്രകാരം കണ്ടപ്പൊൾദെവദൂതരുടെസെവഎന്നുനിനെച്ചുആ
ശ്ചൎയ്യപ്പെട്ടുവിശ്വസിക്കയും ചെയ്തു— സ്ത്രീകളിൽഒരുത്തികൎത്താ
വെതന്നെകണ്ടുഅവന്റെആശ്വാസവചനങ്ങളെകെട്ടപ്പൊൾമ
റ്റെശിഷ്യന്മാരൊടുസ്പഷ്ടമായിപറഞ്ഞാറെയും അവർവിശ്വ
സിക്കാതെദുഃഖിച്ചുപാൎത്തു—

തസ്മിന്നെവദിനെകഞ്ചിൽഗ്രാമംയാന്തൌമഹാവുരാൽ
ദ്വൌശിഷ്യൌപ്രഭുമുദ്ദിശ്യസംലാപംചക്രതുൎമ്മിഥഃ
തദ്വായെഷൂരുപസ്ഥായസ്വയംതാഭ്യാംസഹാചലൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/90&oldid=192294" എന്ന താളിൽനിന്ന് ശേഖരിച്ചത്