താൾ:CiXIV34.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

ണ്ടാമതൊ അതിനൊടുസമം നിന്നെപ്പൊലെതന്നെ കൂട്ടുകാരനെസ്നെ
ഹിക്കഎന്നുള്ളതുതന്നെ— ആയതുകെട്ടാറെശാസ്ത്രിയും വിസ്മയിച്ചുകാ
ൎയ്യം തന്നെസകലയാഗാദികൎമ്മങ്ങളിലും സ്നെഹംതന്നെവിശെഷം എ
ന്നുസമ്മതിക്കയുംചെയ്തു—

യഹൂദർ ആകാലത്തിൽ യെരുശലെമ്യദൈവാലയത്തിൽദൈവ
ത്തെആരാധിച്ചുകൊണ്ടിരിക്കെശമൎയ്യർ 3ന്നഒരുവകക്കാർവെറെഒ
രുമലയെകൊണ്ടാടിപൊന്നുപിന്നെയെശുശമൎയ്യ നാട്ടിൽകൂടിക
ടക്കുമ്പൊൾ ഒരു സ്ത്രീഈതൎക്കംകൊണ്ടുചൊദിച്ചതിന്നുപറഞ്ഞ ഉത്ത
രം ആവിതു—

ആയാത്യെതാദൃശഃ കാലൊയദാനാസ്മിഞ്ഛിലൊച്ചയെ
നവായരൂശലെം പുര്യാം പിതരം പൂജയിഷ്യഥഃ
ആയാത്യെതാദൃശഃകാലൊയദാസത്യാസ്സമൎച്ചകാഃ
പിതരംപൂജയിഷ്യന്തിസത്യത്വെനാത്മനാപിച
പിതാഹിതാദൃശെഷ്വെവപൂജകെഷുപ്രസീദതി
ആത്മനൈവഹിഭക്തവ്യസ്സ്വയമാത്മാപരെശ്വരഃ

ഇനിഈമലമെലും യരുശലെമിലും പ്രത്യെകംഅല്ലസത്യവന്ദന
ക്കാർ ആത്മാവിലുംസത്യത്തിലുംഅത്രെപിതാവെആരാധിക്കുംകാ
ലംവരുന്നു— ദൈവമല്ലൊആത്മാവാകയാൽആത്മാവിൽതന്നെ
ആരാധിക്കെണ്ടുന്നവനുംആകുന്നു—

എങ്കിലും മനുഷ്യർപാപത്തിൽ മുങ്ങിദൈവത്തെമറന്നുവിട്ടതി
ന്റെശെഷം അവനൊടുവീണ്ടും ചെരുവാൻ വഴിഎന്തെന്നാൽ
പുനൎജ്ജന്മംഎന്നുള്ളതത്രെസിദ്ധിസാധനംഎന്നുയെശുഉപദെ
ശിച്ചു—

ത്വാം സത്യം വച്മ്യഹംയസ്യനജായെതപുനൎജ്ജനിഃ
കദാപിരാജ്യമിശസ്യസനാദ്രഷ്ടുന്നശക്നുയാൽ—

പിന്നെഉയരത്തിൽനിന്നുജനിക്കാഞ്ഞാൽദെവരാജ്യംകാണ്കയില്ല
എന്നുകെട്ടാറെവൃദ്ധശാസ്ത്രിസംശയിച്ചുമനുഷ്യൻവയസ്സനായശെഷം
എങ്ങിനെജനിക്കും എന്നുചൊദിച്ചപ്പൊൾയെശുവിവരമായി


3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/64&oldid=192245" എന്ന താളിൽനിന്ന് ശേഖരിച്ചത്