താൾ:CiXIV34.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

ദുഷ്കാരിണാംകഠൊരാണാംഘൊരംദണ്ഡംകരൊഷിച
പരന്തുസ്വാംഹസൊഹെതൊൎയ്യെശൊചന്ത്യനുതാപിനഃ
തെഷാംക്ഷമിഷ്യസെദൊഷാനിത്ഥമാശാപ്രഹഭാമമ
യതസ്തവാത്മജൊനാദിഃ പരമൈശ്വൎയ്യവാനിഹം
നൃജാതിംപാപ്മനാനഷ്ടാം സ്വയം ത്രാതുമവാതരൽ
പുണ്യൊമലീയസാമൎത്ഥെനിൎദ്ദൊഷീദൊഷിണാംകൃതെ
പരെശ്വരഃ കൃതെനൄണാമഭവച്ചസ്വയംബലിഃ
ഏതന്മഹക്രതൊശ്ശക്ത്യാതത്രവിശ്വാസിനൊഖിലാഃ
നരാഃ പുണ്യാവിധീയന്തെസല്ഗതെശ്ചാധികാരിണഃ
സചെശ്ചരാത്മജൊദ്യാപിദയാലൊചതെജഗൽ
ഭവാൎണ്ണവൊൎമ്മിഭിഃ ക്ഷുബ്ധാന്മാദൃശാംശ്ചൊദ്ദിദ്ധീൎഷതി
അതസ്തംശ്രദ്ധദാനൊഹമാശ്രയാനിദയാകരം
സഹ്യെകശ്ശൎമ്മണൊയൊനിൎമ്മുക്തെൎഹെതുശ്ചവിദ്യതെ

ഞാൻ ദുഷ്ടനുംശിക്ഷായൊഗ്യനുംആകുന്നുഅപ്രകാരംഞാനും
സമ്മതിക്കുന്നു— നീ സൎവ്വദൊഷത്തെയുംഎന്റെതിനെയുംവെ
റുക്കുന്നുഎന്നും തൊന്നുന്നു— നീന്യായപ്രകാരംവിസ്തരിച്ചുവിധിക്കു
ന്നവനുംദുഷ്കൃതികൾ്ക്കയൊഗ്യമായകൎമ്മഫലത്തെകൊടുക്കുന്നവ
നും‌ ആകുന്നു— എങ്കിലും ചെയ്തദൊഷങ്ങളെകൊണ്ട്അനുതപിക്കു
ന്നവരൊട്നീക്ഷമിക്കുംഎന്നുഒരുആശകൂട ഉണ്ടു— നിന്റെഅനാ
ദിപുത്രനല്ലൊഈകെട്ടുപൊയമനുഷ്യജാതിയെരക്ഷിപ്പാൻ
തന്നെഇറങ്ങിവന്നതിനാൽ മലിനന്മാൎക്കവെണ്ടിശുദ്ധനുംദൊഷി
കൾ്ക്കവെണ്ടിനിൎദ്ദൊഷവാനുംസൎവ്വമനുഷ്യൎക്കവെണ്ടിഎക കൎത്താ
വുമായവൻ താൻ പ്രായശ്ചിത്തബലിയായിവന്നിരിക്കുന്നുപൊ
ൽ— ഈമഹാബലിയുടെശക്തിയിൽആശ്രയിക്കുന്നവർനിണക്ക
ശുദ്ധരുംനല്ലവരുംഎന്നുതൊന്നുന്നുവല്ലൊ— ഇന്നും കൂടനിന്റെ
പുത്രൻ ഈലൊകത്തെകനിഞ്ഞുനൊക്കുന്നുഎന്നൊട്ഒത്തഅ
ഗതികളെഅവൻ ഉദ്ധരിപ്പാനുംആഗ്രഹിക്കുന്നു അതുകൊണ്ട്അ
വനെഏകശരണവും എന്റെ മൊചനത്തിന്നുമൂലവും എന്നുവെ


4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/101&oldid=192315" എന്ന താളിൽനിന്ന് ശേഖരിച്ചത്