താൾ:CiXIV34.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

ച്ചുഞാൻ അവന്റെകരുണയിൽ ആശ്രയിച്ചുപൊകുന്നു—

യആത്മാനമുദ്രസ്രാക്ഷീഃ വരാംഹഃ ഫലഭുക്തയെ
യെഷുഖൃഷ്ടനമസ്തുഭ്യമത്യുദാരാത്മനെനമഃ
ഖിന്നാത്മാവിദ്ധദെഹശ്ചയൊസ്മന്നിഷ്കൃതയെവ്യഥാം
ആധിഞ്ചസെഹിഷെസ്തീപ്രംകീദൃൿ്പ്രെമാത്ഭുതസ്തവ
തമഃ പതെൎബലാല്ക്കാരാദ്രുദ്ധംതമസിദാരുണെ
മാമുദ്ധ്യത്യൊജ്വലെസ്വീയെധൎമ്മരാജ്യെപ്രവെശയ
മാംപാപശൃംഖലൈൎബ്ബന്ധംവാപജെതൎവ്വിമൊചയ
ഹൃഷീകാക്രാന്തമാത്മാനംമമരക്ഷദ്വിഷാംബലാൽ
സ്വഭാവെവ്യുല്ക്രമാപന്നെമമസ്ഥാപയസുക്രമം
ഭാവാനാംശാസ്തയെധൎമ്മംഹൃദ്രാജ്യെചാഭിഷിഞ്ചമെ
അവതീൎണ്ണൊനൃണാമ്മദ്ധ്യെയദാത്വംന്യവസൊഭുവി—
തദാപ്രഭൊത്വയാദായിവരംദ്ധൎമ്മനിദൎശനം
തഥാത്രസ്ഥാപിതഃ ക്ഷൊണ്യാംസുകീയാസിദ്ധയെപ്യഹം
ചലാനിനിൎമ്മലെമാൎഗ്ഗെതാവകൈഃ പല്ഭിരങ്കിതെ

അല്ലയൊമറ്റവരുടെപാപഫലങ്ങളെഅനുഭവിക്കെണ്ടതിന്നു
പ്രാണനെഉപെക്ഷിച്ചുതന്നുഅത്യുദാരനായയെശുക്രിസ്തനെനി
ന്നെഞാൻവന്ദിക്കുന്നു— ഉള്ളിൽ ഖെദിച്ചുംശരീരത്തിൽമുറിഞ്ഞു
പൊയിഞങ്ങളെവീണ്ടെടുപ്പാൻവ്യഥയിൽഉൾ്പെട്ടതീവ്രവെദ
നയെസഹിച്ചനിന്റെസ്നെഹംഎത്രഅത്ഭുതം— അന്ധകാരരാജാ
വിന്റെസഹായത്താൽ ഘൊരതമസ്സിൽഅടെച്ചുപൊയഎ
ന്നെഉദ്ധരിച്ചുനിന്റെവെളിച്ചരാജ്യത്തിൽആക്കികൊള്ളെണ
മെ— പാപത്തെജയിക്കുന്നവനെപാപചങ്ങലയെപൊട്ടിച്ചു
എന്നെവിടുവിക്കെണമെ— ജഡമൊഹത്തിന്റെകൈക്കൽനിന്നു
എൻദെഹിയെരക്ഷിക്കെആവു— ക്രമംകെട്ടുപൊയഎന്റെസ്വ
ഭാവത്തിൽ നല്ലൊരു ക്രമത്തെസ്ഥാപിച്ചുനീതിയെഎന്റെഹൃ
ദയത്തിലെഭാവങ്ങളെഒക്കയും അടക്കിനടത്തുമാറാക്കെണമെ—
നീഅവതരിച്ചനാൾമുതൽ മനുഷ്യരുടെഇടയിൽനടന്നുതികഞ്ഞ


4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/102&oldid=192317" എന്ന താളിൽനിന്ന് ശേഖരിച്ചത്