൨൮ പത്തുകല്പനകൾ
൧൦൩–വെലചെയ്വാൻമനസ്സില്ലാത്തവരൊടുള്ളകല്പനഎന്താകുന്നു—
ഉ. വെലചെയ്വാൻമനസ്സില്ലാഞ്ഞാൽതാൻഭക്ഷിക്കയുംഅരുത്
(൨തെസ്സ.൩,൧൦)
൧൦൪–ആയതുകല്പിപ്പാൻഎന്തുസംഗതി—
ഉ. നിങ്ങളിൽചിലർഒട്ടുംവെലചെയ്യാതെപരകാൎയ്യംനൊക്കിക്രമം
കെട്ടുനടക്കുന്നപ്രകാരംകെൾ്ക്കുന്നുണ്ടു—(൨തെസ്സ.൩,൧൧)
൧൦൫–ദൈവത്തെസെവിച്ചുവെലചെയ്യുന്നവന്നുവാഗ്ദത്തംഎതു—
ഉ. യഹൊവയെഭയപ്പെട്ടുഅവന്റെവഴികളിൽകൂടിനടക്കുന്ന
വൻധന്യൻ—നിന്റെകൈകളുടെഅദ്ധ്വാനഫലത്തെനീഭക്ഷി
ക്കുംനീഭാഗ്യവാൻനിഅക്കതന്നെനന്മ(സങ്കീ.൧൨,൮൩)
൧൦൬–മടിയന്നുള്ളഫലംഎന്തു
ഉ. നിന്റെദാരിദ്ര്യംവഴിപൊക്കനെപൊലെയുംനിന്റെമുട്ടുപാടുആയു
ധപാണിയെപൊലെയുംവരും(സുഭ.൨൪,൩൪)
൧൦൭–ആത്മാവിന്നായല്ലധനത്തിന്നായിട്ടുവളരെഅദ്ധ്വാനിക്കുന്നവ
ർസാരനൊ—
ഉ. ഒരുമനുഷ്യൻഭൂലൊകംമുഴുവനുംലാഭംവരുത്തിയാലുംതന്റെപ്രാ
ണനെനഷ്ടപ്പെടുത്തിയാൽഅവന്നുഎന്തുപ്രയൊജനമുള്ളു—അ
ല്ലെങ്കിൽപ്രാണന്റെഉദ്ധാരണത്തിന്നായിട്ടുമനുഷ്യൻഎന്തു
കൊടുക്കും(മത.൧൬,൨൬)—
൧൦൮–പ്രവൃത്തിയെയുംനിവൃത്തിയെയുംവിഭാഗിക്കെണ്ടുന്നപ്രകാരം
എങ്ങിനെ
ഉ. ആറുദിവസംവെലനടക്കുകഎഴാംദിവസംസ്വസ്ഥമായിനിവൃത്തിദി
വസംയഹൊവെക്ക്‌വിശുദ്ധംതന്നെ(൨മൊ.൩൧,൧൫)
൧൦൯–ബാഹ്യമായനിവൃത്തിഎങ്ങിനെ—
ഉ. ഏഴാംദിവസംയഹൊവയുടെസ്വസ്ഥതഅതിൽഒരുവെലയും
ചെയ്യരുത്(൫മൊ.൫,൧൪)