താൾ:CiXIV32.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാംകല്പന ൨൭

ന്യായവിധികളെയുംഓൎത്തുകൊൾ്വിൻ(സങ്കീ൧൦൫,൧൬)

നാലാംകല്പന

൯൯–നാലാംകല്പനഎങ്ങിനെ—

ഉ. സ്വസ്ഥാനാളിനെശുദ്ധീകരിപ്പാനൊൎക്കആറുദിവസംനീഅ
ദ്ധ്വാനപ്പെട്ടുനിന്റെവെല ഒക്കെയുംചെയ്കഏഴാംദിവസം
നിന്റെദൈവമായയഹൊവയുടെസ്വസ്ഥതആകുന്നു—അ
തിൽനീയുംപുത്രീപുത്രന്മാരുംദാസീദാസന്മാരുംകന്നുകാലിക
ളുംനിന്റെവാതിൽക്കകത്തുള്ളഅന്യനുംഒരുവെലയുംചെ
യ്യരുത്—എന്തുകൊണ്ടെന്നാൽആറുദിവസം കൊണ്ടുയഹൊ
വആകാശഭൂമിസമുദ്രങ്ങളെയുംഅവറ്റിലുള്ളസകലത്തെ
യുംഉണ്ടാക്കിഏഴാംദിവസംസ്വസ്ഥമായിരുന്നതിനാൽആ
സ്വസ്ഥനാളിനെയഹൊവഅനുഗ്രഹിച്ചുശുദ്ധീകരിക്കയും
ചെയ്തു(൨മൊ൨൦)

൧൦൦–ആദ്യംവെലചെയ്യെണ്ടതിന്നുഎങ്ങിനെകല്പനഉണ്ടായി

ഉ. നിന്നെഎടുത്തിട്ടുള്ളനിലത്തിൽമടങ്ങിച്ചെരുവൊളംനീമുഖ
ത്തെവിയൎപ്പൊടുകൂട അപ്പംഭക്ഷിക്ക—നീപൊടിആകുന്നു
പൊടിയിൽമടങ്ങെച്ചെരുകയുംചെയ്യുംസത്യം(൧ മൊ൩,൧ ൯)

൧൦൧–എങ്ങിനെവെലചെയ്യെണ്ടു

ഉ. നിങ്ങൾഅടങ്ങിപാൎത്തുംതാന്താന്റെകാൎയ്യംനടത്തിയുംതന്റെ
കൈകളാൽവെലചെയ്തുകൊൾ്കയിൽഅഭിമാനിച്ചിരി
ക്കെണം(൧തെസ്സ൪,൧൨൨) ൨തെസ്സ൩,൧൨)

൧൦൨–വെലചെയ്വാൻദൈവംഎന്തിന്നായികല്പിച്ചിരിക്കുന്നു

ഉ. പുറത്തുള്ളവരെയുംബൊധിപ്പിക്കുന്നസുശീലത്തൊടെനടന്നും
ഒരുത്തനെകൊണ്ടും ആവശ്യംഇല്ലാതെകഴിച്ചുംവരെണ്ടതി
ന്നുതന്നെ(൧തെസ്സ.൪,൧൧)

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/31&oldid=196151" എന്ന താളിൽനിന്ന് ശേഖരിച്ചത്